Light mode
Dark mode
ഏകദേശം 1.4 ദശലക്ഷം ഫലസ്തീനികളാണ് റഫയിൽ കഴിയുന്നത്
താരത്തിന്റെ ഫോണും ബാഗും കൊള്ളസംഘം കവർന്നു.
നേരത്തേ ആസൂത്രണം ചെയ്ത് നിശ്ചയിച്ചുറപ്പിച്ച വംശഹത്യയാണ് ഗസ്സയിൽ നടക്കുന്നതെന്ന് ദക്ഷിണാഫ്രിക്ക തെളിവുകൾ നിരത്തി വാദിച്ചിരുന്നു.
ഒരു ജനതയുടെ എല്ലാ മൗലികാവകാശങ്ങളും ഇസ്രായേൽ കവർന്നെടുക്കുമ്പോഴും രാഷ്ട്രീയമായും സാമ്പത്തികമായും പിന്തുണ നൽകിയ ലോക രാജ്യങ്ങളെ ദക്ഷിണാഫ്രിക്കയുടെ ഉറച്ച ശബ്ദം അലോസരപ്പെടുത്തിയത് ചില്ലറയല്ല
തീവ്ര വലതുപക്ഷ മന്ത്രിമാരുടെ പ്രസ്താവനകൾ സർക്കാർ നയമല്ലെന്നും ഇസ്രായേൽ
"വംശഹത്യ, നേരത്തേ പ്രഖ്യാപിച്ച് സംഭവിക്കുന്ന ഒന്നല്ല. കഴിഞ്ഞ 13 ആഴ്ചകളായി ഇസ്രായേൽ നടത്തുന്ന വംശഹത്യയുടെ നേർചിത്രം ലോകത്തിന് കാട്ടുകയാണ് ഗസ്സ"
ദക്ഷിണാഫ്രിക്കൻ സംഘത്തിന്റെ വാദങ്ങൾ പൂർത്തിയായതോടെ ഇന്നത്തെ കോടതിനടപടികൾ അവസാനിപ്പിച്ചു. നാളെയാണ് ഇസ്രായേൽ തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കുക
ലോക രാജ്യങ്ങൾക്ക് പുറമേ, ലോകമെമ്പാടുമുള്ള അഭിഭാഷക ഗ്രൂപ്പുകളും മനുഷ്യാവകാശ കൂട്ടായ്മകളും ദക്ഷിണാഫ്രിക്കയുടെ നിലപാടിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്
ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്കയാണ് കേസ് കൊടുത്തിരിക്കുന്നത്
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ഫലസ്തീൻ വംശഹത്യയ്ക്കെതിരെ ഡിസംബർ 29നാണ് ദക്ഷിണാഫ്രിക്ക ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചത്
അവസാന ടെസ്റ്റ് കളിക്കുന്ന ഡീൻ എൽഗറാകും ടീമിനെ നയിക്കുക.
2024 ടി20 ലോകകപ്പിൽ താൻ തിരിച്ചെത്തിയേക്കുമെന്ന സൂചനകൾ ഡുപ്ലെസിസ് നൽകിയിരുന്നു
പാകിസ്താൻ തകർന്നടിഞ്ഞ സാഹചര്യത്തിലാണ് കിവികൾ അടുത്ത ഘട്ടത്തിലെത്തിയത്
ഗസ്സ ആക്രമണത്തെ തുടർന്ന് ഇസ്രായേലിലെ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കുന്ന ഏഴാമത്തെ രാജ്യമാണ് ദക്ഷിണാഫ്രിക്ക
ഇന്നും കൂടി പരാജയപ്പെടുന്നത് ടീമിന്റെ സെമിസാധ്യകളെ ബാധിക്കുന്നതിനാൽ ന്യൂസിലൻഡിന് വിജയം അനിവാര്യമാണ്
എയ്ഡൻ മർക്രമാണ് പ്രോട്ടിയാസിനെ നയിക്കുന്നത്
ടൂർണമെന്റിൽ ഇതുവരെ വിജയിക്കാൻ ശ്രീലങ്കക്കായിട്ടില്ല, ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം മത്സരത്തിൽ തീപാറും
ഡച്ച് പട മുന്നോട്ട് വെച്ച 246 റൺസ് വിജയ ലക്ഷ്യം മറികടക്കാനുള്ള ദക്ഷിണാഫ്രിക്കൻ ശ്രമം 207 റൺസിൽ അവസാനിച്ചു
കങ്കാരുക്കളുടെ തോൽവി 134 റൺസിന്
രണ്ടാം ജയം ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോൾ ആദ്യ ജയം തേടി ആസ്ത്രേലിയ