Light mode
Dark mode
ഗാന്ധി കുടുംബവുമായി ബന്ധമുള്ളതിനാലാണ് ബി.ജെ.പി സീറ്റ് നിഷേധിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി
'എന്റെ കുടുംബത്തിന് ഒരു പ്രത്യയശാസ്ത്രമുണ്ട്. എന്നാൽ വരുൺ മറ്റൊന്ന് സ്വീകരിച്ചു. എനിക്ക് ആ പ്രത്യയശാസ്ത്രം അംഗീകരിക്കാൻ സാധിക്കില്ല'- അദ്ദേഹം പറഞ്ഞു.
ഹരിയാനയിലെ ഒരു വാർത്താ പോർട്ടൽ റെക്കോർഡ് ചെയ്ത വീഡിയോയിലാണ് റേഷൻകടയിൽ റേഷൻ വാങ്ങാനായി എത്തിയപ്പോൾ 20 രൂപ നൽകി ദേശീയ പതാക വാങ്ങാൻ നിർബന്ധിച്ചുവെന്ന് ആരോപിക്കുന്നത്.
ജൂലൈ 16നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബുന്ദേൽഖണ്ഡ് എക്സ്പ്രസ്വേ ഉദ്ഘാടനം ചെയ്തത്
രാജ്യത്ത് തൊഴിലില്ലായ്മ അതിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോൾ, ഇന്ത്യക്കാർ ലോകത്തിലെ ഏറ്റവും വലിയ വില കൊടുത്ത് എൽപിജി വാങ്ങുന്നുവെന്നും ബിജെപി എംപി
പ്രതിഷേധിക്കുമ്പോൾ ജനാധിപത്യ മര്യാദ നിലനിർത്തണമെന്ന് വരുൺ ഗാന്ധി
തന്റെ മണ്ഡലത്തില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു വരുണ്‍ ഗാന്ധി
സുരക്ഷിതമായി തിരിച്ചെത്തിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും എല്ലാ ദുരന്തങ്ങളും അവസരമായി മാറ്റരുതെന്നും വരുൺ ട്വീറ്റ് ചെയ്തു
നിരവധി വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് വരുൺഗാന്ധി മുമ്പും രംഗത്ത് വന്നിരുന്നു
സാമ്പത്തിക കുറ്റവാളികളായ വിജയ് മല്യ, നീരവ് മോദി, റിഷി അഗർവാൾ എന്നിവരെ ചൂണ്ടിക്കാട്ടിയാണ് വരുണ്‍ ഗാന്ധിയുടെ വിമര്‍ശനം
'ഒമിക്രോൺ വ്യാപനം തടയുന്നതിനാണോ അതോ തെരഞ്ഞെടുപ്പ് ശക്തി പ്രകടനത്തിനാണോ മുൻഗണന നൽകേണ്ടതെന്ന് സത്യസന്ധമായി തീരുമാനിക്കണം'
'അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെടുമോ എന്നാണ് പലരുടെയും ഭയം'
യോഗ്യരായ ഉദ്യോഗാർത്ഥികളും ആവശ്യമായ ഒഴിവുകളുമുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ടാണ് നിയമനം നടത്താത്തതെന്ന് അദ്ദേഹം ചോദിച്ചു. ഈ പ്രതിഷേധക്കാരും ഇന്ത്യക്കാരാണെന്നും അവരുടെ പരാതികൾ കേൾക്കാൻ പോലും ആരും...
രാഷ്ട്രീയപ്രേരിതമായി സമരക്കാർക്കെതിരെ ചുമത്തിയ കേസുകളും പിൻവലിക്കണം. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കണമെന്നും കത്തിൽ പറയുന്നു.
2014ലാണ് ഇന്ത്യയ്ക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് നടി കങ്കണ റണാവട്ട് പറഞ്ഞിരുന്നത്
കർഷകരെ ഭയപ്പെടുത്താൻ നോക്കുന്ന സർക്കാരിനെ ഞാൻ താക്കീത് ചെയ്യുന്നു. ഞങ്ങളെ ഭീഷണിപ്പെടുത്താൻ നോക്കണ്ട....കർഷകർ ഭയപ്പെടാൻ പോവുന്നില്ല. കർഷക പ്രക്ഷോഭത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കാൻ...
"ലഖിംപൂർ ഖേരി വിഷയം ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു"
ലംഖിപൂരിലെ കര്‍ഷക കൂട്ടക്കൊലയെ വരുണ്‍ ഗാന്ധി പരസ്യമായി വിമര്‍ശിച്ചിരുന്നു
രണ്ടാം തവണയാണ് വരുൺ ഗാന്ധി ലഖിംപൂര്‍ ഖേരി സംഭവത്തില്‍ വീഡിയോ പങ്കുവയ്ക്കുന്നത്.
സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച ഒരേയൊരു ബിജെപി നേതാവ് വരുണ്‍ ഗാന്ധി മാത്രമാണ്