Light mode
Dark mode
തൗബാലിൽ മുസ്ലിം വിഭാഗമായ അഞ്ച് മെയ്തെയ് പംഗലുകളെ വെടിവെച്ചു കൊന്ന കേസിലാണ് നടപടി
മുസ്ലിം വിഭാഗമായ മെയ്തെയ് പംഗലുകൾക്ക് നേരെ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി
വിവിധങ്ങളിൽ പൊലീസ് പരിശോധന ശക്തമാണ്
ആയുധങ്ങളുമായി റോന്ത് ചുറ്റുന്ന മെയ്തെയ് സംഘത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു
രാഷ്ട്രീയ വിമർശനത്തിൽ ഒരു മാറ്റവുമില്ല. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ മരണംവരെ പോരാടും. അതിൽ ഒരിക്കലും വെള്ളം ചേർക്കില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം
മലയോര ജില്ലകളിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി
കുകി വിഭാഗത്തിനെതിരായ ആക്രമണത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് നടപടി
പതിറ്റാണ്ടുകളുടെ ഇസ്രായേല്‍ അധിനിവേശ ഭീകരതക്കെതിരെ ചെറുത്ത് നില്‍പ്പ് പ്രസ്ഥാനമായ ഫലസ്തീനിലെ ഹമാസിന്റെ ഐതിഹാസികമായ മുന്നേറ്റം കൊണ്ട് ഓര്മിച്ചെടുക്കാവുന്ന ദിനമാണ് ഒക്ടോബര്‍ ഏഴ് എങ്കില്‍ മണിപ്പൂരിലെ...
മേയ് മൂന്നു മുതൽ തുടങ്ങിയ വംശീയ കലാപത്തിൽ മണിപ്പൂരിൽ 180 പേർ കൊല്ലപ്പെട്ടിരുന്നു
തെങ്നൗപാൽ ജില്ലയിലെ ലെയ്തു ഗ്രാമത്തിലാണ് രണ്ട് വിഭാഗങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായത്
യു.എൻ.എൽ.എഫ് അടക്കമുള്ള സായുധ ഗ്രൂപ്പുകളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തു
യു.എ.പി.എ നിയമപ്രകാരമാണ് നടപടി.
മോറെയിലാണ് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ചിങ്തം ആനന്ദ് വെടിയേറ്റു മരിച്ചത്.
മണിപ്പൂർ കലാപത്തിൽ മൗനം തുടരുന്നുകൊണ്ടാണ് നരേന്ദ്രമോദി മിസോറാമിൽ പ്രചാരണത്തിന് എത്താത്തതെന്ന് കോൺഗ്രസ്
ഗുവാഹത്തി സി.ബി.ഐ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്
മണിപ്പൂരിലെ ഇന്റർനെറ്റ് നിരോധനം വെള്ളിയാഴ്ച വരെ നീട്ടി.
കഴിഞ്ഞ ആഴ്ച ഇന്റർനെറ്റ് നിരോധനം പിൻവലിച്ചതിന് പിന്നാലെയായിരുന്നു രണ്ട് മെതെയ്തെ വിദ്യാർത്ഥികൾ കൊല്ലപ്പെട്ട ചിത്രങ്ങൾ പുറത്തുവന്നത്.
അതൃപ്തി വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ സംസ്ഥാന നേതാക്കൾ കത്തയച്ചു