വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി
കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ കണ്ടിരുന്നോയെന്ന് കോടതി സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടും ഡെപ്യൂട്ടി പോലീസ് കമ്മീഷണറോടും ചോദിച്ചു
വി
ദ്വേ
ഷ പ്ര
സം
ഗം ന
ട
ത്തി
യ മൂ
ന്ന് ബി.
ജെ.
പി നേ
താ
ക്ക
ൾ
ക്കെ
തി
രെ ന
ട
പ
ടി
യെ
ടു
ക്കാ
ൻ ഡ
ൽ
ഹി പോ
ലീ
സ് ക
മ്മീ
ഷ
ണ
റോ
ട് നി
ർ
ദേ
ശി
ക്കാ
ൻ സോ
ളി
സി
റ്റ
ർ ജ
ന
റ
ൽ തു
ഷാ
ർ മേ
ത്ത
യോ
ട് ആ
വ
ശ്യ
പ്പെ
ട്ട് ഡ
ൽ
ഹി ഹൈ
ക്കോ
ട
തി. ഡ
ൽ
ഹി ക
ലാ
പ
വു
മാ
യി ബ
ന്ധ
പ്പെ
ട്ട ഹ
ർ
ജി പ
രി
ഗ
ണി
ക്കു
മ്പോ
ഴാ
ണ് ഡ
ൽ
ഹി പോ
ലീ
സി
നെ
യും സോ
ളി
സി
റ്റ
ര്‍ ജ
ന
റ
ലി
നെ
യും കോ
ട
തി വി
മ
ർ
ശി
ച്ച
ത്. ക
ലാ
പ
കാ
രി
ക
ൾ
ക്കെ
തി
രെ കേ
സെ
ടു
ക്ക
ണ
മെ
ന്നും അ
റ
സ്റ്റ് ചെ
യ്യ
ണ
മെ
ന്നും ആ
വ
ശ്യ
പ്പെ
ട്ടു
ള്ള ഹ
ർ
ജി പ
രി
ഗ
ണി
ച്ച ജ
സ്റ്റീ
സ് എ
സ്. മു
ര
ളീ
ധ
ർ, ജ
സ്റ്റീ
സ് ത
ൽ
വ
ന്ത് സിം
ഗ് എ
ന്നി
വ
രു
ടെ ബെ
ഞ്ചാ
ണ് വി
മ
ർ
ശ
നം ഉ
ന്ന
യി
ച്ച
ത്.
അ
ക്ര
മ
ത്തി
ന്‍റെ ദൃ
ശ്യ
ങ്ങ
ള്‍ ആ
യി
ര
ങ്ങ
ള്‍ ക
ണ്ടി
ട്ടു
ണ്ട്. പോ
ലീ
സ് ക
ണ്ടി
ല്ലേ
യെ
ന്ന് കോ
ട
തി ചോ
ദി
ച്ചു. ഹ
ർ
ജി
യി
ൽ വാ
ദം ന
ട
ക്കു
മ്പോ
ൾ ബി.
ജെ.
പി നേ
താ
വ് ക
പി
ൽ മി
ശ്ര
യു
ടെ വി
ദ്വേ
ഷ പ്ര
സം
ഗ
ത്തി
ന്‍റെ ദൃ
ശ്യ
ങ്ങ
ൾ ക
ണ്ടി
രു
ന്നോ
യെ
ന്ന് കോ
ട
തി സോ
ളി
സി
റ്റ
ർ ജ
ന
റ
ൽ തു
ഷാ
ർ മേ
ത്ത
യോ
ടും ഡെ
പ്യൂ
ട്ടി പോ
ലീ
സ് ക
മ്മീ
ഷ
ണ
ർ (ക്രൈം
ബ്രാ
ഞ്ച്) രാ
ജേ
ഷ് ദി
യോ
യോ
ടും ചോ
ദി
ച്ചു. താ
ൻ ടി
വി ക
ണ്ടി
ല്ലെ
ന്നും ആ
ക്ലി
പ്പു
ക
ൾ ക
ണ്ടി
ട്ടി
ല്ലെ
ന്നും സോ
ളി
സി
റ്റ
ർ ജ
ന
റ
ൽ പ
റ
ഞ്ഞ
പ്പോ
ൾ ബി
.ജെ
.പി നേ
താ
ക്ക
ളാ
യ അ
നു
രാ
ഗ് താ
ക്കൂ
റി
ന്‍റേ
യും പ
ർ
വേ
ഷ് വ
ർ
മ
യു
ടെ
യും വീ
ഡി
യോ താ
ൻ ക
ണ്ടെ
ന്നും എ
ന്നാ
ൽ ക
പി
ൽ മി
ശ്ര
യു
ടെ വീ
ഡി
യോ ക
ണ്ടി
ട്ടി
ല്ലെ
ന്നും ദി
യോ കോ
ട
തി
യി
ൽ അ
റി
യി
ച്ചു. ഇ
തോ
ടെ ഡ
ൽ
ഹി പോ
ലീ
സി
ന്‍റെ ഇ
പ്പോ
ഴ
ത്തെ അ
വ
സ്ഥ
യി
ൽ താ
ൻ ശ
രി
ക്കും ആ
ശ്ച
ര്യ
പ്പെ
ടു
ന്നു എ
ന്നു പ
റ
ഞ്ഞ ജ
സ്റ്റീ
സ് മു
ര
ളീ
ധ
ർ, ക
പി
ൽ മി
ശ്ര
യു
ടെ വി
വാ
ദ പ്ര
സം
ഗ
ത്തി
ന്‍റെ വീ
ഡി
യോ കാ
ണി
ക്കാ
ൻ കോ
ട
തി ഉ
ദ്യോ
ഗ
സ്ഥ
രോ
ട് ആ
വ
ശ്യ
പ്പെ
ട്ടു. ഇ
തോ
ടെ ക
പി
ൽ മി
ശ്ര ന
ട
ത്തി
യ വി
ദ്വേ
ഷ
പ്ര
സം
ഗം കോ
ട
തി
യി
ല്‍ കേ
ള്‍
പ്പി
ച്ചു. വി
ഡി
യോ
യി
ല്‍ മി
ശ്ര
യ്ക്കൊ
പ്പ
മു
ള്ള
ത് എ
സ്ഐ ആ
ണെ
ന്ന് പോ
ലീ
സ് കോ
ട
തി
യി
ല്‍ സ
മ്മ
തി
ച്ചു. അ
ന്വേ
ഷ
ണ
ഹ
ര്‍
ജി
ക
ള്‍
ക്ക് അ
ടി
യ
ന്ത
ര
പ്രാ
ധാ
ന്യം ഇ
ല്ലെ
ന്ന സോ
ളി
സി
റ്റ
ര്‍ ജ
ന
റ
ലി
ന്‍റെ വാ
ദം കോ
ട
തി ത
ള്ളി. കു
റ്റ
വാ
ളി
ക
ള്‍
ക്കെ
തി
രെ കേ
സെ
ടു
ക്ക
ണം എ
ന്ന
ത് അ
ടി
യ
ന്ത
ര
വി
ഷ
യ
മ
ല്ലേ
യെ
ന്ന് കോ
ട
തി രൂ
ക്ഷ
മാ
യ ഭാ
ഷ
യി
ൽ ചോ
ദി
ച്ചു.
Adjust Story Font
16