Light mode
Dark mode
എർലിങ് ഹാളണ്ട്, കൊവാസിച് എന്നിവരാണ് സിറ്റിക്കായി ഗോൾ നേടിയത്
ബ്രസീലിയൻ കൗമാര താരം എൻഡ്രിക് റയലിനായി കളത്തിലിറങ്ങി.
എൻസോയെ തള്ളി ചെൽസിയിലെ സഹ താരവും ഫ്രഞ്ച് പ്ലെയറുമായ വെസ്ലി ഫൊഫാനയും രംഗത്തെത്തിയിരുന്നു.
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പെപ് ഗാര്‍ഡിയോളയുടെ കീഴില്‍ ജോലി ചെയ്തിരുന്ന മാരെസ്കയുടെ അനുഭവവും ലെസ്റ്റര്‍ സിറ്റിയുമായുള്ള വിജയവും അദ്ദേഹത്തെ ഒരു എലൈറ്റ് കോച്ചാകാന്‍ സജ്ജനാക്കുന്നു. | ടിക്കി ടാക്ക -...
'എന്തുകൊണ്ടാണ് കിരീടങ്ങൾകൊണ്ടു മാത്രം നിങ്ങൾ നേട്ടങ്ങളെ അളക്കുന്നത്. ഞാൻ മുമ്പുള്ളതിനക്കാൾ മികച്ചവനായിരിക്കുന്നു എന്നതിന് അർത്ഥമില്ല'. തോൽവിയറിയാതെ 51 മത്സരങ്ങളുമായെത്തിയ സാക്ഷാൽ സാബി അലോൺസോയോയുടെ...
ലണ്ടൻ: വെംബ്ലിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആത്മവിശ്വാസം തകർത്ത് മാഞ്ചസ്റ്റർ യുനൈറ്റഡ് എഫ്.എ കപ്പ് കീരീടം നേടിയതോടെ പണികിട്ടിയത് ചെൽസിക്കും ന്യൂകാസിലിനും. എഫ്.എ കപ്പ് വിജയത്തോടെ യുനൈറ്റഡ് യൂറോപ്പ ലീഗിൽ...
ജയത്തോടെ ലിവർപൂൾ മൂന്നാംസ്ഥാനത്ത് തുടരുന്നു. നിലവിൽ 36 മത്സരങ്ങളിൽ നിന്നായി 78 പോയന്റാണ് സമ്പാദ്യം.
ദിവസങ്ങൾക്ക് മുൻപ് ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് തോറ്റ് പുറത്തായ നീലപടക്ക് ചെൽസിക്കെതിരായ ജയം ആശ്വാസമായി.
ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി അവസരം റഹിം സ്റ്റെർലിങ് നഷ്ടപ്പെടുത്തി
90+9ാം മിനിറ്റിലാണ് പകരക്കാരനായി ഇറങ്ങിയ ഡാർവിൻ ന്യൂനസ് ഗോൾ നേടിയത്.
ക്വാർട്ടറിൽ കരുത്തരായ ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും ഏറ്റുമുട്ടും
നിലവിൽ പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുന്ന മുൻ ചാമ്പ്യൻമാർ 11ാം സ്ഥാനത്താണ്
പ്രമുഖ താരങ്ങൾ പരിക്കിന്റെ പിടിയിലുള്ളതിനാൽ യുവ താരനിരയുമായാണ് ലിവർപൂൾ ഇറങ്ങിയത്.
സീസൺ വണ്ടർ പ്രകടനം നടത്തി മുന്നേറുന്ന വെസ്റ്റ്ഹാം ചുവന്ന ചെകുത്താൻമാരുടെ തട്ടകത്തിൽ തീർത്തും നിഷ്പ്രഭമായി.
നിലവിൽ 22 മത്സരങ്ങളിൽ നിന്ന് 51 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്.
വില്ലയുടെ ഹോം ഗ്രൗണ്ടിലെ മത്സരം ഇതോടെ ചെൽസിക്ക് നിർണായകമായി.
11ാം മിനിറ്റിൽ ലൂയിസ് ഡയസിലൂടെ ലിവർപൂളാണ് മുന്നിലെത്തിയത്. 76ാം മിനിറ്റിൽ ഇസ ഡിയോപിലൂടെ ഫുൾഹാം സമനിലപിടിച്ചു.
യുവതാരം കോൾ പാൽമർ (42,77) മുൻ ചാമ്പ്യൻമാർക്കായി ഇരട്ടഗോൾ നേടി. എൻസോ ഫെർണാണ്ടസ്(29), ആക്സർ ഡിസാസി(36), നോനി മദുവേക(81) എന്നിവരും ചെൽസി നിരയിൽ ലക്ഷ്യം കണ്ടു.
സമീപകാലത്ത് ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന നീലപ്പടയുടെ ദൗർബല്യങ്ങൾ വ്യക്തമാക്കുന്നതായിരുന്നു കരബാവോ കപ്പിലും കണ്ടത്
മരിയോ ലെമിന(51), പകരക്കാരന് മാറ്റ് ഡൊഹെര്‍ട്ടി(90+3)എന്നിവര്‍ വോള്‍വ്സിനായി ലക്ഷ്യംകണ്ടു. പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റഫന് എന്‍കുന്‍കുവിലൂടെ (90+6)സന്ദര്‍ശകര്‍ ആശ്വാസഗോള്‍ കണ്ടെത്തി.