Light mode
Dark mode
നിലമ്പൂരിലെ ഓഫീസിൽ നടത്തിയ പരിശോധനയിൽ അനധികൃത ബാങ്ക് അക്കൗണ്ടുകൾ വഴി പണമിടപാടുകൾ നടന്നതായി കണ്ടെത്തി.
വനം വകുപ്പ് ജീവനക്കാരൻ എന്ന പേരിൽ സ്വകാര്യ ബാങ്കിൽ നിന്ന് 10 ലക്ഷം രൂപയുടെ ലോൺ എടുത്തു. ഇതിനായി വ്യാജ സാലറി സർട്ടിഫിക്കറ്റും ഉണ്ടാക്കി
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ കുരങ്ങുപനി ബാധിച്ചാണ് ആശ പ്രവര്‍ത്തകയായിരുന്ന സുലൈഖ മരിച്ചത്. അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനൂകൂല്യങ്ങളൊന്നും സുലൈഖയുടെ കുടുംബത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.