Light mode
Dark mode
ഇന്നത്തെ മന്ത്രിസഭയോഗം ഓർഡിനസ് പരിഗണിച്ചേക്കും
ഡിസംബർ ആദ്യവാരം നിയമസഭാ സമ്മേളനം ചേരും
ഗവർണറുടെ നിയമോപദേശകനായ മുതിർന്ന അഭിഭാഷകൻ ജാജു ബാബു ഇന്ന് രാജിവെച്ചിരുന്നു
സർക്കാർ നിർദേശപ്രകാരമാണ് ഇരുവരും രാജി നൽകിയത്
സാങ്കേതിക സർവകലാശാല വി.സി സ്ഥാനത്തേക്ക് സർക്കാർ നിർദേശിച്ച പേരുകൾ തള്ളിയാണ് ഡോ. സിസ തോമസിന് രാജ്ഭവൻ വി.സി ചുമതല നൽകിയത്.
സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തി
ഗവർണറുടെ അന്യായ ഇടപെടലുകൾ വിശദീകരിച്ച് വീടുകൾ തോറും ലഘുലേഖ വിതരണം ചെയ്യാനാണ് സി.പി.എം തീരുമാനം.
മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടതിനെതിരെ പത്രപ്രവർത്തക യൂണിയൻ രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചത് അഭിനന്ദനാർഹമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ഇന്നലെ ഡി.വൈ.എഫ്.ഐ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയിരുന്നു
വി.സിമാരുടെ ഹരജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കെ നിയമോപദേശം കൂടി പരിശോധിച്ചാകും ഗവർണറുടെ ഇനിയുള്ള നീക്കങ്ങൾ.
നടപടി ജനാധിപത്യ വിരുദ്ധതവും ഗവര്ണര് എന്ന ഭരണഘടനാ പദവിയുടെ അന്തസിന് നിരക്കാത്തതുമാണ്.
ബില്ലുകളിൽ ഒപ്പിടുന്നതിനെക്കുറിച്ചൊന്നും ചർച്ച ചെയ്തിട്ടില്ലെന്നും ഓഫീസ് അറിയിച്ചു.
ഗവർണർ നടത്തിയ നിയമനം സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു
കേരളം ഗവർണറോട് ഗെറ്റ് ഔട്ട് പറയുന്ന കാലം വരുമെന്ന് ബിനോയ് വിശ്വം പറഞ്ഞു
കണ്ണൂർ വിസി വിശദീകരണം നൽകിയത് അഭിഭാഷകൻ മുഖേനയാണ്
തന്റെ നിയമനവുമായി ബന്ധപ്പെട്ട് ചട്ടലംഘനങ്ങൾ നടന്നിട്ടില്ലെന്നാണ് വി.സി നൽകിയ മറുപടിയിൽ പറയുന്നതെന്നാണ് റിപ്പോർട്ട്
''കൈരളി, മീഡിയവൺ ചാനലുകളോട് ഐക്യദാർഢ്യപ്പെട്ടുകൊണ്ട് ഗവർണറുടെ വാർത്താ സമ്മേളനം ബഹിഷ്കരിച്ച റിപ്പോർട്ടർ ചാനൽ നടപടി ശ്ലാഘനീയമാണ്.''
മാധ്യമങ്ങളെ ഒഴിവാക്കുകയെന്നത് ഫാസിസ്റ്റ് ഭരണകൂട ശൈലിയാണ്. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും വി.ഡി സതീശൻ പറഞ്ഞു.
ഗവർണർക്കെതിരെ ക്യാമ്പയിൻ നടത്തുന്നു എന്ന് ആരോപിച്ചാണ് ചാനലുകളോട് ഇറങ്ങിപ്പോകാൻ പറഞ്ഞത്.
ഈ മാസം 15ലെ രാജ്ഭവൻ മാർച്ച് വിജയിപ്പിക്കാനുള്ള നടപടികളും ഇടതുമുന്നണി ആരംഭിച്ചു. ഒരുലക്ഷം പേരെങ്കിലും രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കുമെന്നാണ് അവകാശവാദം.