Light mode
Dark mode
ഹൈറിച്ച് ഉടമകളുടെ ഇരുന്നൂറ് കോടി രൂപയുടെ സ്വത്തുക്കളാണ് സർക്കാർ ഏറ്റെടുക്കുക
ഡി.ജി.പിയുടെ ശിപാർശ പ്രകാരമാണു നടപടി
100 കോടിയിലധികം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍
കേരളത്തിനകത്തും പുറത്തുമായി നടന്ന തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തേണ്ടതിനാൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാണ് ഇ.ഡിയുടെ ആവശ്യം
ഹൈറിച്ച് ഉടമ പ്രതാപന്റെ വീട്ടിൽ കഴിഞ്ഞ ദിവസം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.
കേസിലെ പ്രധാന പ്രതികളായ കെ.ഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവരാണു മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്
മൾട്ടിലെവൽ മാർക്കറ്റിംഗ് സ്കീമിലേക്കുള്ള മെമ്പർഷിപ്പ് ഇനത്തിൽ കെ. ഡി പ്രതാപനും ഭാര്യയും ചേർന്ന് തട്ടിയെടുത്തത് 1157 കോടി
ക്രിപ്റ്റോ കറൻസി വഴി പ്രതികൾ 850 കോടി രൂപ തട്ടിയെടുത്തെന്നും ഇ ഡി കണ്ടെത്തി
ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ മറവിൽ ഉടമകൾ 2300 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് ഇഡിയുടെ നിഗമനം
കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പെന്ന് പൊലീസ്