Light mode
Dark mode
കഴിഞ്ഞ ഐ.പി.എല്ലിൽ രാജസ്ഥാനായി മിന്നുംഫോമിൽ കളിച്ച യുവതാരം ആദ്യമായാണ് ഇന്ത്യൻ ടീമിലേക്കെത്തുന്നത്.
ഇന്ത്യ കിരീടം ചൂടിയ കഴിഞ്ഞ രണ്ട് ലോകകപ്പിലേതിനും സമാനമായി ഇത്തവണയും മലയാളി സാന്നിധ്യമുണ്ടായിരുന്നു.
ഇന്ത്യക്കായി 74 ടി 20 മത്സരങ്ങൾ കളിച്ച ജഡേജ 54 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസീസിനോടേറ്റ തോൽവിക്കുള്ള മധുര പ്രതികാരത്തിനുള്ള അവസരമാണ് ഇന്ത്യക്കുള്ളത്.
മുൻ വിദേശ താരങ്ങളെയടക്കം പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും എല്ലാവരും നിരസിക്കുകയായിരുന്നു
ബംഗ്ലാദേശിനെതിരായ 2022 ടി20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിലാണ് അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്.
പരിശീലക സ്ഥാനത്തേക്ക് നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും ഷാറൂഖ് ഖാന്റേയും പേരിൽ നിരവധി വ്യാജ അപേക്ഷകളാണ് ബി.സി.സി.ഐക്ക് ലഭിച്ചത്.
ആഭ്യന്തര ക്രിക്കറ്റിനെ കുറിച്ച് അറിവുള്ളവരെ മാത്രമേ പരിശീലക സ്ഥാനത്തേക്ക് നിയമിക്കൂ
പരിശീലക സ്ഥാനത്തിനായി നൽകിയ ഗൂഗുൾ ഫോം പൂരിപ്പിച്ച് നിരവധി ആരാധകരാണ് പോസ്റ്റ് ചെയ്തത്. അപേക്ഷ അയച്ചിന്റെ സ്ക്രീൻഷോട്ട് പലരും സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.
നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയായതോടെയാണ് രോഹിത് ശർമ്മയും സംഘവും രണ്ടാം സ്ഥാനത്തേക്ക് വീണത്.
പരിക്ക് ഭേദമാകാത്ത കെഎൽ രാഹുൽ കളിക്കില്ലെന്നാണ് റിപ്പോർട്ട്
ബെൻ സ്റ്റോക്ക്സിന്റെ നൂറാമത് ടെസ്റ്റ് മത്സരമെന്ന പ്രത്യേകതയും രാജ്കോട്ട് മത്സരത്തിനുണ്ട്.
നേരത്തെ ചില പരമ്പരകളിൽ ഞാൻ ഇന്ത്യൻ ടീം നായകനായതും ഐപിഎൽ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റനായതുമൊന്നും അമ്മയ്ക്ക് വിഷയമേയല്ല.
11 ടെസ്റ്റുകൾ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.
വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ രണ്ട് ടെസ്റ്റിൽ നിന്ന് മാറിനിന്ന വിരാട് കോഹ്ലി അവശേഷിക്കുന്ന മത്സരങ്ങളിലുമുണ്ടായേക്കില്ല
വിരാട് കോഹ്ലിയും മുഹമ്മദ് കൈഫുമടക്കമുള്ള ഒരുപാട് ഇതിഹാസ താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റിലേക്ക് എത്തിയത് അണ്ടർ 19 ലോകകപ്പുകളിലൂടെ
ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള ചേതേശ്വർ പൂജാര ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയേക്കും
റിങ്കുസിങ് ക്രിക്കറ്റ് കളിച്ച് കുടുംബത്തിന് ജീവിക്കാനുള്ള പണം കണ്ടെത്തിയിട്ടും നേരത്തെ മുതൽ ചെയ്തുകൊണ്ടിരുന്ന ജോലി ഉപേക്ഷിക്കാൻ പിതാവ് തയാറായില്ല.
ഇംഗ്ലീഷുകാർ ഓമന പേരിട്ടുവിളിക്കുന്ന ഈ ശൈലി ഇന്ത്യ ഇതിന് മുൻപ് പലകുറി പരീക്ഷിച്ചതാണ്. ഇന്ത്യൻ ഓപ്പണർ വിരേന്ദർ സേവാഗ് ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറിയും ഡബിൾ സെഞ്ചുറിയുമെല്ലാം നേടിയത് ബൗളർമാരെ...
ഇന്ത്യക്കായി സ്പിന്നർമാരായ രവീന്ദ്ര ജഡേജ, ആർ അശ്വിൻ, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.