Light mode
Dark mode
ആഗസ്റ്റ് 30നാണ് മധുവാഹിനി പുഴയോട് ചേർന്ന ചാലിൽ കുളിച്ചുകൊണ്ടിരിക്കെ മിദ്ലാജ് ഒഴുക്കിൽപ്പെട്ടത്.
ഏരിയാ സെക്രട്ടറി സുബൈറിന്റെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്.
ലഹരിമുക്ത ജാഗ്രതാ സമിതി പ്രവർത്തകരായ ജുനൈഫ്, സമദ്, ഷറഫുദ്ദീൻ എന്നിവർക്ക് പരിക്കേറ്റു.
അഞ്ജുശ്രീയുടെ ശരീരത്തിൽ വിഷാംശം കലർന്നിട്ടുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്
റിട്ട. അധ്യാപിക ലതയെയാണ് കാണാതായത്
റെയിൽവേ സ്റ്റേഷൻ റോഡിലെ ബദരിയ ചിക്കൻ സെന്ററാണ് അടപ്പിച്ചത്
നിരവധി കുടുംബങ്ങളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് അവസാനം
അലൈൻമെൻറിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പള്ളിക്കമ്മറ്റി നിവേദനം നൽകി