Light mode
Dark mode
ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിലും വെസ്റ്റ് ബാങ്കിൽ തുടരുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ചാണു നടപടി
സെപ്തംബറിൽ വെസ്റ്റ് ബാങ്കിലെ 12 ശതമാനം പേരാണ് ഹമാസിനെ പിന്തുണച്ചതെങ്കിൽ ഇപ്പോൾ 44 ശതമാനം പേരാണ് പിന്തുണക്കുന്നത്
ഫലസ്തീനികളുടെ ന്യായമായ അഭിലാഷങ്ങൾ യാഥാർത്ഥ്യമാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് ആന്റണി ബ്ലിങ്കൻ കൂടിക്കാഴ്ചയിൽ അവകാശപ്പെട്ടു
എല്ലാ പ്രശ്നങ്ങൾക്കും കാരണം ഇസ്രായേൽ അധിനിവേശമാണെന്നും ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് വെടിയണമെന്നും സൗദി ആവശ്യപ്പെട്ടു.
ഇന്നു പുലർച്ചെ സൗദി അറേബ്യന്‍ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ ഫലസ്തീന് നാഷനല്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ഫോണില്‍ സംസാരിച്ചു
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനാണ് ഫലസ്തീൻ അതോറിറ്റി പ്രസിഡന്റിനെയും ഹമാസ് തലവനെയും ഒന്നിച്ചിരുത്തിയത്