Light mode
Dark mode
മുസ്ലിം ലീഗ് റാലിയിൽ ശശി തരൂർ പറഞ്ഞതിൽ അദ്ദേഹം തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ബിജെപിയും യുഡിഎഫും ചേർന്ന് കെ-റെയിലിന് പാരവച്ചു. കേരളത്തിന്റെ ഏത് അറ്റംവരെയും പോയിവരാനുള്ള സൗകര്യമാണ് കെ-റെയിൽ പദ്ധതി
ഇടതുപക്ഷം നിലപാടിൽ ഉറച്ചുനിന്നതിനാലാണ് പദ്ധതി യാഥാർഥ്യമായതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
പദ്ധതിയുടെ ക്രെഡിറ്റെടുക്കാൻ വരുന്നവർ പദ്ധതി നിർത്തിവെക്കാൻ വേണ്ടി പലതവണ ശ്രമിച്ചിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ആരോപിച്ചു.
രണ്ട് ഭാഗത്ത് നിന്നും കുരുതി ഉണ്ടാകുന്നുവെന്നും അക്രമങ്ങൾ അവസാനിപ്പിച്ച് സമാധാനപരമായ അന്തരീക്ഷമുണ്ടാക്കണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
നിയമനക്കോഴ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ആരോപിച്ചിരുന്നു
അഖിൽ സജീവ് ഉൾപ്പെടെയുള്ളവരെ നേരത്തെ പാർട്ടി പുറത്താക്കിയെന്നും ഗോവിന്ദൻ പറഞ്ഞു
പാർട്ടി നേതാക്കളെ കള്ളക്കേസിൽ കുടുക്കി തുറുങ്കിൽ അടക്കാനുള്ള നീക്കമാണ് കരുവന്നൂരിൽ നടക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു
കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടാണ് മിക്ക മാധ്യമങ്ങൾക്കെന്നും എം.വി.ഗോവിന്ദൻ ആരോപിച്ചു
സഹകരണമേഖലയുടെ മുഖത്തേറ്റ കറുത്തപാടെന്ന സ്പീക്കറുടെ നിലപാടും എം.വി ഗോവിന്ദൻ തള്ളി
സഹകരണ ബാങ്കുകളുടെ ഉത്തരവാദിത്വം ഏൽപ്പിച്ച നേതാക്കളുടെ മേൽനോട്ടത്തിൽ വീഴ്ച പറ്റി.
ഞങ്ങളെന്തായാലും ഒരു മതത്തിനുമെതിരായ നിലപാട് സ്വീകരിച്ചിട്ടില്ല.
എ.സി മൊയ്തീൻ ഇ.ഡിക്ക് മുന്നിൽ ഹാജരാവാതിരിക്കേണ്ട കാര്യമില്ലെന്നും എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
"വീണ നികുതി അടച്ചിട്ടുണ്ട്, അതിൽ വ്യക്തത വരുത്തിയതിന് ശേഷമാണ് സംസാരിക്കുന്നത്. ഇക്കാര്യം ആർക്കും പരിശോധിക്കാം"
"വലിയ രാഷ്ട്രീയ പോരാട്ടമാണ് പുതുപ്പള്ളിയിൽ, വൈകാരികമായല്ല രാഷ്ട്രീയമായി തന്നെയാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്"
പോക്സോ കേസുമായി ബന്ധപ്പെട്ട് എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ നടത്തിയ പ്രസ്താവന തനിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് പരാതി.
വ്യാജപ്രചാരണം ജനം തിരിച്ചറിയുന്നുണ്ടെന്നും അഴിമതി തീണ്ടാത്ത സർക്കാറാണ് എൽ.ഡി.എഫിന്റെതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു
"ഉമ്മൻ ചാണ്ടിയെ പുണ്യാളനാക്കാനുള്ള ശ്രമം കോൺഗ്രസിന്റെ മൂല്യച്യുതിയാണ് കാണിക്കുന്നത്, കല്ലറയിൽ പോകുന്നതിനെ ആക്ഷേപിക്കില്ല"
കോൺഗ്രിസിനെയും ബി.ജെ.പിയെയും വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു
"സംഘർഷത്തിലേക്ക് പോകാൻ പാർട്ടി ഉദ്ദേശിക്കുന്നില്ല, സമാധാനപരമായ നിലപാട് സ്വീകരിക്കണം എന്ന് തന്നെയാണ് പാർട്ടി ചൂണ്ടിക്കാണിച്ചിട്ടുള്ളത്"