Light mode
Dark mode
ശനിയാഴ്ച റിയാദില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ മക്ക റോഡിലായിരുന്നു അപകടം.
പത്തനംതിട്ടയിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേർക്ക് ജീവന് നഷ്ടമായി. ആലപ്പുഴയിൽ പൊലീസ് വാഹനത്തിൽ ബൈക്കിടിച്ച് രണ്ടു യുവാക്കളാണ് മരിച്ചത്.
അപകടസ്ഥലത്തു വച്ചു തന്നെ യുവാവ് മരണപ്പെട്ടു.
കുട്ടിയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കൈപ്പട്ടൂർ സ്വദേശി ഞാറകൂട്ടത്തിൽ ജെയിംസാണ് മരിച്ചത്
ശ്രീ ധന്യ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ ടിപ്പറാണ് യുവാക്കളുടെ ദേഹത്തുകൂടി കയറി ഇറങ്ങിയത്.
തിരുവനന്തപുരം ചാല സ്വദേശികളാണ് മരിച്ചത്
മരിച്ചവരിൽ ഒരു കർണാടക സ്വദേശിയും ഉൾപ്പെടും
അയ്യന്തോൾ സ്വദേശി ഷെറിനാണ് അറസ്റ്റിലായത്
പൂനൂര് മഠത്തുംപൊയില്‍ സ്വദേശിനി ഷമീന (47) ആണ് മരിച്ചത്
രാത്രി ഒമ്പത് മണിയോടെ ടൗണിൽ നിന്ന് ഈസ്റ്റേൺ ഫാക്ടറിക്ക് സമീപമുള്ള താമസ സ്ഥലത്തേക്ക് പോകുംവഴിയാണ് അപകടം
വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മേട്ടുപ്പാളയം വഴി വയനാട്ടിലേക്ക് പോവുകയായിരുന്നു
ആന്ധ്രാപ്രദേശിൽ നിന്നും എത്തിയ കാറാണ് അപകടത്തിൽപെട്ടത്
11 പേർക്ക് പരിക്കേറ്റു
ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു
ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
എറണാകുളം കണ്ടെയ്നർ റോഡിലാണ് അപകടം
സ്കൂൾ ബസ് സർവീസ് ഏറ്റെടുത്ത് നടത്തുന്ന ട്രാൻസ്പോർട്ടിങ് കമ്പനികൾ ചെലവ് കുറക്കാൻ സൂപ്പർവൈസർമാരെ ഒഴിവാക്കുകയാണെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു
കുളത്തൂപ്പുഴ സ്വദേശി യഹിയ കുട്ടി, ചിതറ വളവുപച്ച സ്വദേശി സക്കീർ എന്നിവരാണ് മരിച്ചത്