Light mode
Dark mode
'ഞങ്ങളുടെ കുട്ടികൾക്ക് കുടിക്കാൻ പാലില്ല. അവരുടെ സ്കൂളിലെ ഫീസടയ്ക്കാൻ ഞങ്ങൾക്ക് നിർവാഹമില്ല. ഞങ്ങൾക്ക് നീതി ലഭിക്കണം'
പട്ടിണി മൂലം താനും കുടുംബവും മരിക്കുമെന്ന് തോന്നിയപ്പോഴാണ് ഇങ്ങനെയൊരു കട തുടങ്ങാൻ താൻ നിർബന്ധിതനായതെന്ന് അദ്ദേഹം പറഞ്ഞു.