Light mode
Dark mode
തിരുവനന്തപുരം : 2025 വനിത ക്രിക്കറ്റ് ലോകകപ്പിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകില്ല. കാര്യവട്ടത്ത് നേരത്തെ പ്രഖ്യാപിച്ച മത്സരങ്ങൾ മുംബൈയിലേക്ക് മാറ്റി. നേരത്തെ ബെംഗളൂരു വേദിയാവുന്നതിൽ...
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിക്കുന്നതിന് മുമ്പേ ക്രിക്കറ്റ് വിശാരദരും മുന്‍ ഇന്ത്യന്‍ താരങ്ങളുമൊക്കെ തങ്ങളുടെ ടീമുകളെ പ്രഖ്യാപിച്ച് തുടങ്ങിയിരുന്നു. ഋഷഭ് പന്ത് ഫോമില്‍ നില്‍ക്കേ സഞ്ജുവിനെ...
അർധ ശതകം പിന്നിട്ട് ക്രീസിൽ ഉറച്ചുവെന്ന തോന്നലിനിടെയാണ് കോഹ്ലിയെ കമ്മിൻസ് വീഴ്ത്തുന്നത്
ഒരുപിടി റെക്കോര്‍ഡുകളുമായാണ് രോഹിത് ഈ ലോകകപ്പ് അവസാനിപ്പിക്കുന്നത്.
ആസ്ട്രേലിയ ജയിച്ചുകയറുമ്പോൾ ഉൾകൊള്ളാനാവാത്ത വിധമായിരുന്നു ഇന്ത്യൻ താരങ്ങൾ
വിക്കറ്റുകൾ വീണപ്പോൾ അമിതമായി പ്രതിരോധത്തിൽ ഊന്നി ബാറ്റ് വീശിയതാണ് മത്സരത്തില്‍ ഇന്ത്യക്ക് ഏറ്റവും അധികം തിരിച്ചടി നൽകിയത്.
ചരിത്രം ന്യൂസിലാൻഡിനൊപ്പമാണെങ്കിലും നിലവിലെ ഫോമിൽ ഇന്ത്യയെ തോൽപിക്കുക എളുപ്പമല്ല
50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 410 റൺസാണ് നേടിയത്. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഉയർന്ന സ്കോറാണിത്.
ബൗളിങ് ആക്ഷൻ വില്ലനാണെന്നും മടങ്ങിവരവ് അസാധ്യമാണെന്നുമൊക്കെയായിരുന്നു വിമർശനങ്ങൾ.
മുഹമ്മദ് ഷമിക്കും ജസ്പ്രീത് ബുംറക്കും മുന്നിൽ പിടിച്ചുനിൽക്കാൻ ഇംഗ്ലീഷ് ബാറ്റർമാർക്കായില്ല
ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ജോസ് ബട്ലർ ഇന്ത്യയെ ബാറ്റിങിന് ക്ഷണിക്കുകയായിരുന്നു.
400 എന്ന റൺമലക്ക് മുന്നിൽ ഇംഗ്ലണ്ട് തലകറങ്ങി വീണപ്പോൾ ദക്ഷിണാഫ്രിക്കയുടെ ജയം 229 റൺസിനായിരുന്നു.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂടി ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ എത്തുമ്പോള്‍ 2011 ആവര്‍ത്തിക്കാന്‍ ആകുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ.
നെതർലൻഡ്സിനെ 99 റൺസിന് തോൽപ്പിച്ച മത്സരത്തിലാണ് സാൻറ്നർ നേട്ടം സ്വന്തമാക്കിയത്
വീരോചിത പോരാട്ടങ്ങളാല്‍ വെട്ടിപ്പിടിച്ചെടുത്ത, ഭൂപടത്തില്‍ കാണാത്ത ഒരു ക്രിക്കറ്റ് സാമ്രാജ്യമായിരുന്നു വെസ്റ്റ് ഇന്‍ഡീസ്. കൊളോണിയലിസത്തിന്റെ ഉല്‍പ്പന്നമായ ഒരു കളിയെ കൊളോണിയലിസത്തിനെതിരായ പോരാട്ടമാക്കി...
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബർ അഞ്ചിനാരഭിക്കും
ഒക്ടോബർ എട്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം