Light mode
Dark mode
ട്വിറ്റർ ഷട്ട്ഡൗൺ (#TwitterShutDown) എന്ന ഹാഷ്ടാഗ് ഇപ്പോൾ ട്രെൻഡിങ്ങിലാണ്
ട്വിറ്ററിലേക്ക് തിരികെ പോകാൻ ഒരു കാരണവും കാണുന്നില്ലെന്ന് ട്രംപ്
ലോകകപ്പിലെ ആദ്യ കളി നിങ്ങൾക്ക് ട്വിറ്ററിൽ കാണാമെന്നാണ് മസ്കിന്റെ വാഗ്ദാനം, മികച്ച കവറേജും ഏറ്റവും പുതിയ പ്രതികരണങ്ങളും ട്വിറ്ററിലുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകുന്നു.
'നിങ്ങള്‍ക്ക് ഭാരം കുറഞ്ഞുവെന്നും മികച്ച പ്രവര്‍ത്തനം തുടരുക' എന്നുമുള്ള ഒരു ട്വീറ്റിനാണ് ഇലോണ്‍ മറുപടി നല്‍കിയത്
ജീവനക്കാരുടെ ഉച്ചഭക്ഷണത്തെച്ചൊല്ലി കമ്പനിയുടെ മുൻ വൈസ് പ്രസിഡന്റ് ട്രേസി ഹോക്കിൻസും മസ്കുമായി ട്വിറ്ററില്‍ തര്‍ക്കമുണ്ടായെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്
ബിബിസി ഡോക്യുമെന്ററിയുടെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് മേയ് മസ്ക് മകനെ പ്രതിഭയെന്ന് വിശേഷിപ്പിച്ചത്
ആഴ്ചയിൽ കുറഞ്ഞത് 40 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്നാണ് പുതിയ നിബന്ധന
ട്വിറ്ററിൽ 76 മില്യണ്‍ ഫോളോവേഴ്സാണ് ഇവർക്കുണ്ടായിരുന്നത്
നിർണായക തസ്തികകളിൽ ഇരുന്ന ചില ജീവനക്കാരെ പുറത്താക്കിയതോടെ പല വിഭാഗങ്ങളുടെയും പ്രവർത്തനത്തെ അത് ബാധിച്ചു തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്
ഇലോണ്‍ മസ്ക് പ്രഖ്യാപിച്ച കമ്പനി പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് കൂട്ടപിരിച്ചുവിടല്‍
ആംബർ ഹേർഡിന്റെ പ്രൊഫൈൽ അപ്രത്യക്ഷമായതിനു പിന്നിൽ മസ്കിന്റെ ഇടപെടലാണോയെന്ന സംശയമുന്നയിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ
ടെസ്ല ചെയർമാനും ശത കോടീശ്വരനുമായി ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ സി.ഇ.ഒ പരാഗ് അഗർവാൾ അടക്കമുള്ളവരെ പിരിച്ചുവിട്ടിരുന്നു.
'ഞങ്ങള്‍ക്ക് എങ്ങനെയെങ്കിലും ബില്ലുകള്‍ അടച്ചേ മതിയാകൂ'
ട്വിറ്റർ സ്ഥിരമായി സസ്പെൻഡ് ചെയ്തവരുടെ കൂട്ടത്തിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുതൽ ബോളിവുഡ് വിവാദ നായിക കങ്കണ റണൗട്ട് വരെയുണ്ട്.
പിരിച്ചുവിടേണ്ട ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കാൻ മാനേജർമാർക്ക് മസ്ക് നിർദ്ദേശം നൽകി
അമേരിക്കയിലെ കാപിറ്റോള്‍ കലാപത്തെ തുടര്‍ന്നാണ് ട്വിറ്റര്‍ ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തുന്നത്
ഇത് വരുന്നുണ്ടെന്ന് എല്ലാവർക്കും അറിയാമായിരുന്നു, സൈറ്റ് എങ്ങനെ മോഡറേറ്റ് ചെയ്യപ്പെടുന്നു (അല്ലെങ്കിൽ അല്ല) എന്നതിൽ മാറ്റങ്ങൾ വരുത്താൻ മസ്ക് പദ്ധതിയിട്ടിട്ടുണ്ടെന്ന് അറിയാമായിരുന്നു.
'അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണം', എന്ന സ്റ്റിക്കര്‍ കമന്റും കങ്കണ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്
ട്വിറ്ററിലെ 7,500 തൊഴിലാളികളിൽ 75 ശതമാനം പേരെയും ഒഴിവാക്കാനാണ് മസ്കിന്റെ നീക്കം.
ഒപെകും റഷ്യക്കൊപ്പമെന്ന് അമേരിക്ക