Light mode
Dark mode
വി.സി കോടതിയിൽ പോകുന്നതിൽ താനും നിയമോപദേശം തേടുമെന്നും തന്റെ കീഴിലുള്ള ഉദ്യോഗസ്ഥൻ തനിക്കെതിരെ നിയമപരമായി നീങ്ങുന്നത് അച്ചടക്ക ലംഘനമാണോ എന്ന് പരിശോധിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ
''തന്റെ പേര് സർവകലാശാലയുടെ ചുരുക്കപ്പട്ടികയിൽ വന്നതു മുതലാണ് പ്രശ്നം തുടങ്ങിയത്''
സർവകലാശാലകളിലെ അധ്യാപക നിയമനങ്ങൾ മുഴുവൻ പി.എസ്.സിക്ക് വിടണമെന്നും വി ഡി സതീശൻ പറഞ്ഞു.
സർക്കാരിനെ നേരിടാൻ ചാൻസലർ പദവി ഉപയോഗിച്ച് കണ്ണൂർ വിസിയെ ഗവർണർ വിളിച്ച് വരുത്തിയേക്കും
നിയമനവുമായി ബന്ധപ്പെട്ട് ഇനി ഒരു നടപടിക്രമങ്ങളും എടുക്കരുതെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് ഗവർണർ നിർദേശം നൽകി.
''ഗവർണർ പദവിയെക്കാൾ വലിയൊരു പദവിയാണ് ആരിഫ് മുഹമ്മദ് ഖാൻ സ്വപ്നം കാണുന്നത്''
മുഖ്യമന്ത്രിയെ സർവകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നും ഓരോ സർവകലാശാലകൾക്കും വെവ്വേറെ ചാൻസലറെ നിയമിക്കണമെന്നും വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്
ഗവർണർ തുടർച്ചയായി പ്രതിസന്ധി ഉണ്ടാക്കിയിട്ടും സിപിഎം അനുനയത്തിന്റെ പാതയാണ് നേരത്തെ സ്വീകരിച്ചത്. എന്നാൽ 11 ഓർഡിനൻസുകൾ അസാധുവാകുന്ന തരത്തിൽ ഗവർണർ ഇടപെട്ടത് അദ്ദേഹം ഉന്നയിക്കുന്നത് പോലെ നിയമപരമായ...
കഴിഞ്ഞ മാസം 18 നാണ് ചായ സൽക്കാരത്തിനായി 15 ലക്ഷം രൂപ ആവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് കത്ത് നൽകിയത്.
കോടതി വിധി പഠിച്ച ശേഷമാണ് ഓർഡിനൻസുകളിൽ ഒപ്പുവെക്കാതിരുന്നതെന്നും ഫയലുകൾ ഒരുമിച്ച് വന്നാൽ ഒപ്പിടാനാകില്ലെന്നും ഗവർണർ വ്യക്തമാക്കി
ചായസൽക്കാരത്തിനുള്ള തുക ദുരിതബാധിതർക്ക് വേണ്ടി വിനിയോഗിക്കാനാണ് തീരുമാനം
11 ഓർഡിനൻസുകളാണ് ബില്ലുകളാക്കി മാറ്റാനുള്ളത്. മറ്റു അജണ്ടകളൊന്നും ഈ സമ്മേളനത്തിലുണ്ടാകില്ല
11 ഓർഡിനൻസുകളാണ് ബില്ലുകളാക്കി മാറ്റാനുള്ളത്.
സംഘപരിവാറിന്റെ തട്ടകത്തില്‍ നിന്ന് കേരള ഗവര്‍ണര്‍ പദവിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച് സംസ്ഥാന ഭരണ നിര്‍വഹണം പ്രതിസന്ധിയിലാക്കുന്നതിനുള്ള നീക്കം തുടരുകയാണ്
''ഗവർണറുടെ നടപടിയിൽ രാഷ്ട്രീയമുണ്ടോ എന്ന് ഇപ്പോൾ പറയുന്നില്ല''
ഓരോ സർവകലാശാലക്കും ഓരോ ചാൻസിലർ വേണമെന്നും റിപ്പോർട്ട്
ലോകായുക്തയ്ക്ക് പഴയ അധികാരങ്ങൾ തിരികെ കിട്ടി
ലോകായുക്ത ഭേദഗതിയടക്കം 11 ഓർഡിനൻസുകളാണ് ഒപ്പിടാനായി ഗവർണർക്ക് മുന്നിലുള്ളത്. എല്ലാ ഓർഡിനൻസുകളും കണ്ണുമടച്ച് ഒപ്പിടാനാകില്ലെന്ന് ഗവർണർ പറഞ്ഞിരുന്നു.
നിയമസഭ ചേർന്നിട്ടും ഓർഡിനൻസ് നിയമമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയ ആരിഫ് മുഹമ്മദ് ഖാന്, സർക്കാർ പറയുന്നത് മാധ്യങ്ങളിലൂടെയാണോ ഗവർണർ അറിയേണ്ടതെന്നും ചോദിച്ചു
വി.സി നിയമനത്തിന് സർക്കാർ ഓർഡിനൻസ് രൂപീകരിക്കാനിരിക്കെയാണ് ഗവർണറുടെ ഇടപെടൽ. ഗവർണറുടെയും യുജിസിയുടേയും പ്രതിനിധികൾ മാത്രമാണ് കമ്മിറ്റിയിൽ ഉള്ളത്.