Light mode
Dark mode
പി.സി ജോർജിന്റെ ജാമ്യഹരജി കഴിഞ്ഞ തവണ പരിഗണിച്ചപ്പോൾ പ്രോസിക്യൂട്ടർ ഹാജരാവാത്തത് വിവാദമായിരുന്നു
മുസ്ലിം വിരുദ്ധ വംശീയ- വിദ്വേഷ പ്രസംഗംങ്ങളോട് സർക്കാർ സ്വീകരിക്കുന്ന സമീപനത്തിന്റെ തുടർച്ച കൂടിയാണ് ജോർജിന് ലഭിച്ച ജാമ്യമെന്നും ഫ്രറ്റേണിറ്റി
മൊബൈൽ ഫോണും ബന്ധുവീടുകളും കേന്ദ്രീകരിച്ച് അന്വേഷണം
ജാമ്യം നിഷേധിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിക്കെതിരെ ത്യാഗി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്. കേസിൽ അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് പി.സി ജോർജ് എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു.
കേസ് ഡയറി ഹാജരാക്കാന് കോടതി നിർദേശിച്ചു
കേസ് പരിഗണിക്കുന്നത് ഈ മാസം 17 ലേക്ക് മാറ്റി
തനിക്കെതിരെയുള്ള കുറ്റങ്ങൾ നിലനിൽക്കുന്നതെല്ലെന്നും ഹരജിയിൽ പറയുന്നു. ഹരജി നാളെ പരിഗണിക്കും
ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെതിരെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ഇന്ന് ഹരജി നൽകും.
പ്രസ്തുത കേസിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ജാമ്യ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടുന്നു
തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലാണ് അപ്പീൽ നൽകുന്നത്. ഹൈക്കോടതിയെ സമീപിക്കുന്നതും പരിഗണനയിലുണ്ട്
പൊലീസ് ആവശ്യപ്പെട്ടിട്ടും വാദം നടക്കുമ്പോൾ അഡീഷണൽ പ്രോസിക്യൂട്ടർ ഹാജരായില്ല
സംഘപരിവാർ വർഗീയശക്തികൾക്ക് പ്രോത്സാഹനം പകരാനേ ഇത്തരം പ്രസംഗങ്ങൾ ഉപകരിക്കൂവെന്നും പി.സി ജോർജ് നടത്തിയ ഈ പ്രസംഗം പൊതു സമൂഹം അവജ്ഞയോടെ തളളിക്കളയുമെന്നും ചെന്നിത്തല
ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്
ഡി.ജി.പി അനിൽകാന്തിന്റെ നിർദേശ പ്രകാരം തിരുവനന്തപുരം ഫോർട്ട് പൊലീസാണ് കേസെടുത്തത്
കേരള ഗവർണർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിലായിരുന്നു പി.സി. ജോർജിന്റെ വിദ്വേഷ പ്രസംഗം
ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് വെച്ച നടത്തുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പി.സി ജോർജ് വിവാദ പ്രസംഗം നടത്തിയത്.
"ഞങ്ങൾക്ക് നിയമത്തിൽ വിശ്വാസമില്ല. ഇവിടെ ഞങ്ങൾ സത്യം പറയുന്നു" എന്നായിരുന്നു പരിപാടിയുടെ സംഘാടകന്റെ പ്രതികരണം
ആവിഷ്കാര സ്വാതന്ത്ര്യം ഉദ്ധരിച്ചാണ് ഡൽഹി പൊലീസ് മറുപടി നൽകിയത്
ബജ്രംഗ് മുനിയുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്