Light mode
Dark mode
സുഹൃത്തായ അരുൺ കസ്റ്റഡിയിലുണ്ടെന്നും മദ്യലഹരിയിലാണ് കൊലപാതകമെന്നും പൊലീസ്
എസ്എഫ്ഐ പ്രവർത്തകനായ ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്നാണ് പോലീസ് എഫ്.ഐ.ആർ
രണ്ട് മാസത്തിനകം പുതിയ പട്ടയങ്ങള് നല്കുമെന്നാണ് റവന്യൂ വകുപ്പിന്റെ ഉറപ്പ്
പട്ടയം റദ്ദാക്കപ്പെട്ടവർ വീണ്ടും അപേക്ഷ നൽകണം
അന്ന് പട്ടയം നൽകിയതിനെ ഇകഴ്ത്തി കാണിയ്ക്കാനുള്ള ശ്രമം വിജയിക്കില്ല
സർക്കാർ നടപടിയിൽ രാഷ്ട്രീയവിവാദം ഉടലെടുത്തിരിക്കുകയാണ്
ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് കവാടത്തിലും കത്തിക്കുത്ത് നടന്നയിടത്തുമായിരുന്നു പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്
നാല് വർഷം നീണ്ട പരിശോധനകൾക്കൊടുവിലാണ് പട്ടയങ്ങൾ റദ്ദാക്കിയത്
ജില്ലാ സമ്മേളനത്തിൽ രാജേന്ദ്രൻ പങ്കെടുത്തിരുന്നില്ല. അച്ചടക്ക നടപടിയിൽ ഇളവെന്ന അപേക്ഷയോട് സംസ്ഥാനനേതൃത്വം മുഖം തിരിച്ചതോടെയാണ് രാജേന്ദ്രൻ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നത്.
പ്രതികളെ ഈ മാസം 25 വരെ റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോ എന്നിവരെ മുട്ടം ജയിലിലേക്കു മാറ്റി.
പരസ്പര ബന്ധമില്ലാത്ത മൊഴികളാണ് കേസിന്റെ വിവിധ ഘട്ടങ്ങളിൽ പ്രതി നിഖിൽ പൊലീസിന് നൽകിയിട്ടുള്ളത്
കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്
കുട്ടിയുടെ ആരോഗ്യ നിലയിൽ കാര്യമായ ആശങ്കയില്ലെങ്കിലും പൊള്ളലേറ്റ ഭാഗങ്ങളിൽ പഴുപ്പുണ്ടായതിനാൽ കാര്യമായ ചികിത്സ അനിവാര്യമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ
വിളവെടുപ്പുകാലത്തു തന്നെ കുരുമുളകിന്റെ വിലയിടിഞ്ഞത് ചെറുകിട കർഷകരെയാണ് കൂടുതലായും ബാധിച്ചത്
ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപന ചടങ്ങിലായിരുന്നു എം.എം മണിയുടെ പരാമർശം .
രാജേന്ദ്രനെതിരായ നടപടിയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുക്കുമെന്ന് ജില്ലാ സെക്രട്ടറി സി.വി വർഗീസ്
എസ് രാജേന്ദ്രൻ വിഷയവും സി.പി.ഐയുടെ നിസ്സഹകരണവും പ്രതിനിധി സമ്മേളനത്തിൽ ചർച്ചയായി
എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ചിതാഭസ്മത്തിൽ ആദരമർപ്പിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു
വിവാദങ്ങൾക്കില്ലെന്നും പാർട്ടി തീരുമാനം വരട്ടെയെന്നും രാജേന്ദ്രൻ
പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും