Light mode
Dark mode
ഇന്ത്യൻ ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയും സൗദി ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അൽറബിഅയും കരാറിൽ ഒപ്പുവച്ചു.
മൊത്തം വിദേശ വ്യാപാരത്തിന്റെ 8.1 ശതമാനമാണ് ഇന്ത്യയുമായിട്ടുള്ളത്.
ഇന്ത്യയും സൗദിയും തമ്മിലുള്ള എയർ ബബിൾ കരാർ ഒപ്പിടാത്തതായിരുന്നു കാരണം വൻ നിരക്കിലായിരുന്നു വിമാനയാത്ര.
കഴിഞ്ഞ ദിവസം മുതൽ ഇന്ത്യക്കാർക്ക് ഉംറ വിസയും അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. ഇത് ഇന്ത്യ-സൗദി സെക്ടറിൽ നിലവിലെ യാത്രാതിരക്കും വിമാന നിരക്കും വർധിക്കുവാൻ കാരണമാകും.
ആദ്യ പകുതിയില്‍, 14.87 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് സൗദിയും ഇന്ത്യയും നടത്തിയത്. ഇതോടെ സൗദിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായി ഇന്ത്യ മാറിക്കഴിഞ്ഞു.
ജിദ്ദയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പങ്കെടുക്കുംഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാർ ഞായറാഴ്ച ഒപ്പു വയ്ക്കും. ജിദ്ദയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ...