Light mode
Dark mode
മെഡിക്കല്‍ കോളേജില്‍ വെച്ച് വൈദ്യ പരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റ് തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നാണ് അതിജീവിതയുടെ പരാതി
കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് തന്നെയെന്ന പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ഡി.എം.ഒ അധ്യക്ഷനായ മെഡിക്കൽ ബോർഡ് തള്ളിയിരുന്നു.
അഡീഷണൽ സൂപ്രണ്ട് ഡോ സുനിൽകുമാർ , ആർ എം ഒ ഇ ഡാനിഷ് , ഓഫീസ് അസിസ്റ്റന്റ് പ്രവീൺ തുടങ്ങി ഏഴ് പേരോടാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്.
ഭരണാനുകൂല സംഘടനയുടെ നേതൃത്വത്തിൽ പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും പരാതിക്കാരി ആരോപിച്ചു
അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിനു മുൻപിൽ സമരം ആരംഭിക്കാനാണ് അതിജീവിതയുടെ തീരുമാനം
ആടിനെ പട്ടിയാക്കുന്ന നടപടിയാണ് മെഡിക്കൽ ബോർഡിന്റേത് എന്ന് ഹർഷിന
പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട് വിശകലനം ചെയ്യും
ഈ മാസം 31ന് നടക്കുന്ന തെളിവെടുപ്പിന് ഹാജരാകാൻ പരാതിക്കാരിക്ക് നോട്ടീസ് നൽകി
മെഡിക്കൽ കോളേജ് വളപ്പിൽ മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണത്തിന്റെ ഭാഗമായി ഒരു കുഴിയെടുത്തിരുന്നു. ഈ ഭാഗത്താണ് വീണ്ടും മതിൽ ഇടിഞ്ഞത്
ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽനിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
വീഴ്ച വരുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർഷിന ഏറെ നാളായി സമരത്തിലാണ്.
ഇന്ന് കലക്ടറേറ്റിനു മുന്നിൽ നടക്കുന്ന ഉപവാസം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും
എൽ.ജി.ബി.ടി ആക്ടിവിസ്റ്റ് ശീതൾ ശ്യാം, അൺമാസ്കിങ് എത്തീസം കൂട്ടായ്മ പ്രതിനിധി ഡോ. അബ്ദുല്ലാ ബാസിൽ എന്നിവർ ചർച്ചയിൽ സംസാരിച്ചു
ഹര്‍ഷിനയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
മീഡിയവൺ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി
"ശസ്ത്രക്രിയ നടന്ന് കാൽ മണിക്കൂർ പോലും തികയുന്നതിന് മുമ്പാണ് ഉപദ്രവിച്ചത്, കയ്യും കാലും അനക്കാൻ പോലുമാവുന്നുണ്ടായിരുന്നില്ല"
സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും ഉത്തരവിൽ പറയുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയെന്നാണ് ഹർഷിനയുടെ പരാതി
പ്രതി ശശീന്ദ്രനെ രക്ഷപ്പെടുത്താൻ പീഡനത്തിനിരയായ യുവതിയെ ഭീഷണിപ്പെടുത്തി മൊഴി മാറ്റാൻ ശ്രമിച്ച അഞ്ചുപേരെ ഇതുവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.
മെഡിക്കൽ കോളേജിൽ സത്യഗ്രഹം നടത്തിയ ഹർഷിനയെ ആരോഗ്യമന്ത്രി നേരിട്ട് സന്ദർശിക്കുകയും രണ്ടാഴ്ചക്കകം നഷ്ടപരിഹാരം ലഭ്യമാക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു