Light mode
Dark mode
ഇസ്രായേലിനെ ഉപദ്രവിക്കുന്നവർ കനത്ത വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പും നെതന്യാഹു നല്കുന്നു
ഒക്ടോബർ ഏഴിലെ ആക്രമണം അഭിമാനാർഹമെന്ന് ഹമാസ്
ലബനാന് നേരെ ഇസ്രായേൽ ആക്രമണണവും ഹിസ്ബുല്ലയുടെ തിരിച്ചടിയും തുടരുകയാണ്
അവർ എന്ത് ചിലന്തിവലയെക്കുറിച്ചാണ് സംസാരിക്കുന്നത്?
തെരുവുകള്‍ സ്തംഭിപ്പിച്ച പ്രതിഷേധത്തില്‍ മാന്‍ഹട്ടണിലെ ഗതാഗതവും തടസപ്പെട്ടു
ഞങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതുവരെ ഹിസ്ബുല്ലയെ ആക്രമിക്കുന്നത് തുടരും
തിനിടെ മൂന്ന് സൈനികരുടെ കൊലയെ തുടർന്ന് ജോർദാൻ- വെസ്റ്റ് ബാങ്ക് അതിർത്തിയിൽ വൻസുരക്ഷയൊരുക്കി
മധ്യസ്ഥ രാജ്യങ്ങളുമായി ചേർന്ന് കരാർ യാഥാർഥ്യമാക്കാനുളള നീക്കം തുടരുമെന്ന് അമേരിക്ക അറിയിച്ചു
ബന്ദി മോചനവുമായി ബന്ധപ്പെട്ട് നെതന്യാഹുവിനെതിരെ ഇസ്രായേലില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ബൈഡനും അദ്ദേഹത്തെ കുറ്റപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നത്
ബന്ദികളുടെ കൊലക്ക് ഹമാസിന് വലിയ വില നൽകേണ്ടിവരുമെന്നും ജറൂസലമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നെതന്യാഹു പറഞ്ഞു
ദേർ അൽ ബലാഹിൽനിന്ന് ഒഴിഞ്ഞുപോകാൻ അഭയാർഥികൾക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം.
വെടിനിർത്തൽ കരാറുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്ന് നെതന്യാഹു
കരാർ അട്ടിമറിക്കാൻ നെതന്യാഹു പുതിയ ഉപാധികൾ മുന്നോട്ടുവെക്കുന്നതായി ഹമാസിന്റെ കുറ്റപ്പെടുത്തൽ
‘വംശഹത്യ നടത്തിയ നാസികളുടെതിന് സമാനമാകും, ഫലസ്തീനികളെ കൊന്നൊടുക്കുന്നവരുടെ അവസ്ഥ’
World With US
മുൻ യു.എൻ മനുഷ്യാവകാശ ഉദ്യോഗസ്ഥനായിരുന്ന ക്രെയിഗ് മോക്കിബർ പങ്കുവച്ച പോസ്റ്റിനു താഴെയാണ് ആൽബനീസ് പ്രതികരണം രേഖപ്പെടുത്തിയത്
Israel’s Netanyahu in the US | Out Of Focus
ഗസ്സയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ യുഎസിൽ സമ്മർദം ശക്തമാകുന്നതിനിടെയാണ് നെതന്യാഹുവിന്റെ വൈറ്റ് ഹൗസ് സന്ദർശനം
യുദ്ധകുറ്റവാളിയെ ആദരിച്ച നടപടി ലജ്ജാകരമെന്നും ചില ഡമോക്രാറ്റ് പ്രതിനിധികൾ കുറ്റപ്പെടുത്തി
അടുത്ത ആഴ്ച ദോഹയിൽ വെടിനിർത്തൽ ചർച്ചയ്ക്കുള്ള തിരക്കിട്ട നീക്കം പുരോഗമിക്കെയാണ് വീണ്ടും നെതന്യാഹുവിന്റെ പ്രകോപന പ്രസ്താവന.