Light mode
Dark mode
ഇടത് സൈബര്പോരാളികള് നടത്തുന്നത് നഗ്നമായ നിയമലംഘനമാണെന്നും കേന്ദ്രമന്ത്രി കുറിച്ചു
തട്ടിപ്പ് തടയേണ്ട ഉത്തരവാദിത്തം സമൂഹ മാധ്യമങ്ങൾക്കാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഡിസംബർ 14 വരെ നടപടികൾ പാടില്ലെന്നാണ് നിർദേശം
ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ ആന്റണിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഹമാസിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ബന്ധപ്പെടുത്തി രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ വർഗീയ പ്രസ്താവന ഇറക്കിയിരുന്നു
ഇന്ത്യൻ കഥകളും പശ്ചാത്തലവും ആധാരമായുള്ള ഗെയിമുകൾ വരണമെന്ന നിലപാടാണ് തനിക്കും പ്രധാനമന്ത്രിക്കുമുള്ളതെന്നും മന്ത്രി രാജീവ് ചന്ദ്രശേഖർ