Light mode
Dark mode
പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന സീസണല്‍ പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് കൊണ്ടുണ്ടാകുന്ന ഗുണങ്ങളും ആരോഗ്യകരമായ നേട്ടങ്ങളും വിവരിച്ചാണ് കാമ്പയിന് സംഘടിപ്പിക്കുന്നത്
സൗദി പ്രവാസി വെൽഫയർ ദമ്മാം ഘടകം സ്വാതന്ത്ര്യ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ പ്രവിശ്യയിലെ വിവിധ സംഘടനാ പ്രതിനികൾ സംബന്ധിച്ചു. മുഹ്സിൻ ആറ്റശ്ശേരി വിഷയവതരണം നടത്തി. സ്വാതന്ത്ര്യത്തിന്റെ...
പ്രതിമാസം ശരാശരി 85 കൊമേഴ്സ്യൽ രജിസ്ട്രേഷനുകൾ വീതം അനുവദിച്ചു
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കും
ദേശീയ സൈബർ സുരക്ഷാ അതോറിറ്റയാണ് പദ്ധതി നടപ്പിലാക്കുന്നത്
ഏഴു മാസം മുമ്പ് ജുബൈലിലെ താമസ സ്ഥലത്ത് വെച്ചാണ് ശിഹാബുദ്ദീന് സ്ട്രോക്കും ഒപ്പം കാര്‍ഡിയക് അറസ്റ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലായത്
യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ സൗദി സന്ദർശനത്തിന് പിന്നാലെയാണ് തീരുമാനം
യുഎസ് മധ്യസ്ഥതയിലുളള ചർച്ചക്കൊടുവിലാണ് വീണ്ടും കരാർ ദീർഘിപ്പിച്ചത്
ഒ.ഐ.സി.സി മെമ്പർഷിപ്പ് കാമ്പയിനിന് സൗദി കിഴക്കൻ പ്രവിശ്യയിലും തുടക്കമായി. കാമ്പയിനിന്റെ മുന്നോടിയായി നിർവ്വാഹക സമിതി യോഗം വിളിച്ച് കാമ്പയിൻ വിശദീകരണം നൽകി.പ്രവിശ്യ പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം...
റിയാദിലെ അത്യഫിലെ ലുലു ഹൈപ്പർമാർക്കറ്റിൽ പ്രത്യേകം അണിനിരത്തിയ സൗദി ഉൽപന്നങ്ങൾ കാണാൻ എത്തിയതായിരുന്നു മന്ത്രി
ആദ്യ അഞ്ച് മാസങ്ങളിൽ 2167 കോടി റിയാലിന്റെ വർധനവാണ് ഉണ്ടായത്
170 കിലോമീറ്റർ നീളത്തിലും 200 മീറ്റർ വീതിയിലും 500 മീറ്റർ ഉയരത്തിലുമാണ് നഗരത്തിന്റെ നിർമാണം.
സൗദിയുടെ മറ്റു ഭാഗങ്ങളിൽ കൂടി ഉടൻ ശാഖകൾ ആരംഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
തീരുമാനം പിൻവലിക്കണമന്നും ശ്രീറാം വെങ്കിട്ടരാമനെ നിയമിക്കാൻ സർക്കാർ കാണിച്ച ധൃതി അംഗീകരിക്കാനാകില്ലെന്നും സമ്മേളനം പ്രഖ്യാപിച്ചു.
ചട്ട ലംഘനം കരാറുകാരുടെ ഇൻഷൂറൻസ് പോളിസിയെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി
120 കിലോഗ്രാം സ്വർണ്ണ നൂലും, 100 കിലോഗ്രാം വെള്ളി നൂലും ഇതിനാവശ്യമാണ്. ഖുറാൻ വചനങ്ങളാണിതിൽ രേഖപ്പെടുത്തുക.
ഉംറ വിസാ കാലാവധി 90 ദിവസമായി ദീർഘിപ്പിച്ചു കൊണ്ടുള്ള തീരുമാനവും ഇന്നു മുതൽ പ്രാബല്യത്തിലായി
ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം സ്വദേശി സൗദിയിലെ ജുബൈലിൽ മരിച്ചു. കാഞ്ഞിരപ്പള്ളി കൊടുവംതാനം കുന്നുംപുറത്ത് വീട്ടിൽ ഷാജി (55) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. പതിനേഴ് വർഷമായി ജുബൈൽ റിയാദ് അൽ ദാന കമ്പനിയിൽ...
കഴിഞ്ഞ ദിവസം ഒമൻ സുൽത്താനും മുർമുവിന് ആശംസകൾ നേർന്നിരുന്നു
ഇരുന്നൂറ് മുതൽ ഒരു ലക്ഷം റിയാൽ വരെയാണ് പിഴ