Light mode
Dark mode
മർദനമേറ്റ സ്വകാര്യ ബസ് ജീവനക്കാരിൽ നിന്നും എസ്.എഫ്.ഐ പ്രവർത്തകർക്ക് മർദനമേറ്റതായ പരാതിയുമുണ്ട്
ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ നേരിട്ട് ഹാജരാവാൻ പൊലീസ് നിർദേശം നൽകിയിരുന്നു
രാഷ്ട്രീയ പശ്ചാത്തലമുള്ള കേസായതിനാൽ ആരെയും പ്രതിക്കൂട്ടിലാക്കാതെയുള്ള മൊഴിയാണ് നിഖിൽ പൊലീസിന് നൽകിയിരിക്കുന്നത്
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ ബസ് സ്റ്റാന്റിലും റെയിൽവെ സ്റ്റേഷനുകളിലും കഴിഞ്ഞെന്നാണ് നിഖിൽ പറയുന്നത്
നിഖിലിന്റേത് ഗുരുതര കുറ്റകൃത്യമാണെന്നും 14 ദിവസം കസ്റ്റഡിയിൽ വേണമെന്നും പൊലീസ് കോടതിയെ അറിയിച്ചു
അബിൻ രാജ് ചതിച്ചെന്നും എസ്.എഫ്.ഐ വഴിയാണ് അബിനുമായി പരിചയമെന്നും നിഖിൽ തോമസ് പറഞ്ഞു
'ലൈംഗിക വൈകൃതങ്ങളുള്ള ചിത്രങ്ങളുള്ള ബോഡുകളും അശ്ലീല ഭാഷണങ്ങള്‍ എഴുതിയ പോസ്റ്ററുകളും കാംപസുകളില്‍ സ്ഥാപിച്ചത് എസ്എഫ്ഐ അല്ലേ'- തൊഹാനി ചോദിച്ചു.
നിഖിലിൻ്റെ മാതാപിതാക്കളെയും നിഖിലുമായി ബന്ധമുള്ള എട്ട് പേരെയും പോലീസ് ചോദ്യം ചെയ്തു
ബയോഡാറ്റയിലെ 'മഹാരാജാസ്' പരാമര്‍ശം കൈപ്പിഴയെന്ന് പൊലീസിനോടും വിദ്യ ആവർത്തിച്ചു.
തെളിവെടുപ്പിന്റെ ഭാഗമായി അട്ടപ്പാടി ഗവ. കോളേജ് പ്രിൻസിപ്പൽ ഇന്ന് അഗളി പൊലീസ് സ്റ്റേഷനിലെത്തും.
ഭാവി കേരളത്തിന്റെ സംരക്ഷകരാണ് എസ്.എഫ്.ഐ എന്നും മന്ത്രി പറഞ്ഞു.
വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും എസ്.എഫ്.ഐയെ ഇല്ലാതാക്കാനുള്ള അജണ്ടയുടെ ഭാഗമാണിതെന്നും എ.കെ ബാലൻ
വിദ്യയുടെ ബയോഡാറ്റയിലെ കൈയക്ഷരവും ഒപ്പും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും
രണ്ടുപേരും പാർട്ടി നേതൃത്വത്തോട് സ്വന്തം ഭാഗം വിശദീകരിച്ചു. വിവാദങ്ങളിൽ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെന്നും സൂചന.
എസ്എഫ്ഐയുടെ നിലവിലെ പോക്കിൽ കടുത്ത അതൃപ്തിയാണ് നേതൃത്വത്തിനുള്ളത്
വിദ്യയെ ഒളിച്ചു താമസിക്കാൻ പൊലീസ് സൗകര്യമൊരുക്കി എന്നാരോപിച്ചായിരുന്നു പ്രതിഷേധം
CPM to teach 'political lesson' to SFI | Out Of Focus
എസ്എഫ്ഐയിലെ ഇപ്പോഴത്തെ പ്രശ്നങ്ങളുടെ പ്രധാന കാരണം രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
നിഖിൽ കലിംഗ യൂണിവേഴ്സിറ്റിയിൽനിന്ന് നേടിയ ബി കോം ബിരുദത്തിന് നൽകിയ തുല്യതാ സർട്ടിഫിക്കറ്റും റദ്ദാക്കി.
എസ്.എഫ്.ഐ പ്രവർത്തകർ കോളജിൽ അക്രമം നടത്തിയെന്ന് പ്രിൻസിപ്പൽ പറഞ്ഞു.