Light mode
Dark mode
പദ്ധതിയുടെ പ്രാഥമിക ചർച്ചയിൽ തന്നെ സ്വപ്ന കോഴ ആവശ്യപ്പെട്ടെന്ന് സന്തോഷ് ഈപ്പൻ ഇഡിക്ക് നൽകിയ മൊഴിയിലുണ്ട്
തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
ക്രിമിനൽ കേസിന് പുറമെ തളിപ്പറമ്പ് മുൻസിഫ് കോടതിയിൽ നഷ്ടപരിഹാരക്കേസും ഫയൽ ചെയ്യുമെന്നും എം.വി ഗോവിന്ദന്റെ അഭിഭാഷകൻ
കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
സന്തോഷിന്റെ പരാതിയിൽ ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു
സ്വപ്ന സുരേഷിന്റെ മൊഴിയും പൊലീസ് വീഡിയോയിൽ പകർത്തി
സിപിഎം നേതാക്കൾക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രതിപക്ഷം സംസ്ഥാനത്ത് കലാപത്തിന് ശ്രമിക്കുകയാണെന്നും പരാതിക്കാരൻ
ചാനൽ ചർച്ചയിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് സ്വപ്ന ഹസ്കറിനെതിരെ വക്കീൽ നോട്ടീസ് അയച്ചത്.
ലൈഫ് മിഷൻ കള്ളപ്പണക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത ശിവശങ്കറിന് ജയിലിൽവെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
വിജേഷിനൊപ്പം മറ്റൊരാൾ താമസിച്ചിരുന്നെന്ന് ഹോട്ടൽ അധികൃതർ മൊഴി നൽകിയതായി സ്വപ്ന സുരേഷ്
'കേന്ദ്ര ഏജൻസി എടുത്ത കേസിൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ലെന്ന കാര്യം സാമാന്യ ബുദ്ധിയുള്ളവർക്കറിയാം'
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണം പിൻവലിക്കാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ ആരോപണം.
ദുരാരോപണമാണെങ്കിൽ അതിനെ നിയമപരമായി നേരിടുമോയെന്ന് വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിച്ചാൽ 30 കോടി രൂപ തരാമെന്ന് പറഞ്ഞ് വിജയ് പിള്ളയെന്ന വ്യക്തിയാണ് സമീപിച്ചതെന്ന് സ്വപ്ന സുരേഷ്.
വിജയ് പിള്ള എന്ന കണ്ണൂർ സ്വദേശിയാണ് താനുമായി സംസാരിച്ചത്. ഒത്തുതീർപ്പിന് വിസമ്മതിച്ചാൽ തന്നെ അവസാനിപ്പിക്കുമെന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചതെന്നും സ്വപ്ന പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് സ്വപ്ന ഇക്കാര്യം അറിയിച്ചത്
"തന്റെ ജോലി മാത്രമാണ് ഇതുവരെ ചെയ്തത്. ശിവശങ്കർ സാറുമായി ഒരു പ്രത്യേക ബന്ധം ഉണ്ടായിരുന്നതിനാൽ എതിർക്കാൻ സാധിക്കുമായിരുന്നില്ല"
മുഖ്യമന്ത്രിയും പത്നിയും മകളും ചെറുമകനും കേരളത്തിന് വേണ്ടിയുള്ള യൂറോപ്യന്‍ യാത്രയിലിടം പിടിച്ചതുമുതല്‍ മാധ്യമങ്ങളിലതു വിവാദം തന്നെയായിരുന്നു. അല്ലെങ്കിലും ചില മാധ്യമങ്ങള്‍ വിവാദ...
കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാമെന്നും സ്വപ്ന
ഔദ്യോഗിക വസതി നിയമസഭാ കോംപ്ലക്സിൽ തന്നെയായതിനാൽ ഓഫീസിൽ നിന്ന് ഇറങ്ങി എന്നറിഞ്ഞാൽ വീട്ടിലേക്ക് സന്ദർശകർ വരുന്നത് പുതുമയുള്ള കാര്യമല്ലായിരുന്നു