Light mode
Dark mode
ലാൻഡിങ്ങിനിടെ മതിലിലിടിച്ചാണ് അപകടം
ഹമാസ് നേതൃത്വവുമായി ഖത്തര്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
ആശുപത്രികൾ തകർക്കുന്ന ഇസ്രായേൽ പതിനായിരക്കണക്കിന് ഫലസ്തീനികളെ വധശിക്ഷയ്ക്ക് വിധേയമാക്കുകയാണെന്ന് ലോകാരോഗ്യ സംഘടന
2010 മുതൽ കുട്ടികൾക്കെതിരായ ആക്രമണങ്ങൾ മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ട്
നിരോധന നിയമമനുസരിച്ച് ജനുവരി 19 വരെയാണ് ടിക് ടോക്കിന് യുഎസില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയുള്ളത്
റഷ്യയുടെ മിസൈൽ പതിച്ചാണ് അപകടമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു
137 ബില്യൺ ഡോളറാണ് പദ്ധതിയുടെ ചെലവ്
മാരുതി 800ന്റെ ഉപജ്ഞാതാവായിരുന്നു
ധനമന്ത്രി ചോയ് സാങ് മോക്ക് ആക്ടിങ് പ്രസിഡന്റായി ചുമതലയേല്‍ക്കും
ആശുപത്രിക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ 50പേർ കൊല്ലപ്പെട്ടു.
കടുത്ത ദാരിദ്ര്യത്തിലുള്ള യമനിലേക്ക് അന്താരാഷ്ട്ര മാനുഷിക സഹായങ്ങൾ എത്തുന്ന തുറമുഖങ്ങളാണ് ഇസ്രായേൽ ആക്രമിച്ചതെന്ന് യുഎൻ വൃത്തങ്ങൾ പറഞ്ഞു
കാലിഗ്രാഫറും കരകൗശല വിദഗ്ധയുമായിരുന്ന അഫ്രാൻജി 'ഫാഷൻ റൂം ബൈ വാലാ' എന്ന പേരിൽ സ്വന്തമായി വസ്ത്ര കമ്പനിയും നടത്തിയിരുന്നു
ഗസ്സയിലെ കുറഞ്ഞ താപനിലയും, ക്യാമ്പിലെ വീടുകളിൽ താപനില ക്രമീകരിക്കാനുള്ള സൗകര്യം ഇല്ലാത്തതുമാണ് കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിച്ചത്
2023 ഒക്ടോബർ 7 മുതൽ ഗസ്സയിൽ കുറഞ്ഞത് 141 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്
ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടനുസരിച്ച് ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 45,338 ഫലസ്തീനികൾ കൊല്ലപ്പെടുകയും 107,764 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അസർബൈജാന് എയർലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്
ദമ്പതികൾ പതിവായി കുട്ടികളെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു
2018ൽ രാജ്യത്ത് നടന്ന വിമാനപകടത്തിൽ വിമാനം പറത്തിയത് വ്യാജ പൈലറ്റാണെന്ന് കണ്ടെത്തിയിരുന്നു, ഇതിന്റെ തുടരന്വേഷണത്തിലാണ് രണ്ട് വ്യാജ പൈലറ്റുകളെക്കൂടി കണ്ടെത്തിയത്
ക്രിസ്മസ് തിരക്കിനിടെയുണ്ടായ സാങ്കേതിക തകരാറിൽ രൂക്ഷവിമർശനവുമായി യാത്രികർ
അധികാരത്തിൽ നിന്നിറങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, വധശിക്ഷ കാത്ത് കിടക്കുന്ന 40 കുറ്റവാളികളിൽ 37 പേർക്കും ശിക്ഷായിളവ് പ്രഖ്യാപിച്ച് ബൈഡൻ