Light mode
Dark mode
ഇന്ത്യയിലെ ബിസിനസ് മേഖലകളെല്ലാം എ.ഐയെ വലിയ രീതിയില്‍ സജീവമാക്കുന്നതായും റിപ്പോര്‍ട്ട്
നിർമിത ബുദ്ധിയുടെ ഉപയോഗിത്തിന് സമഗ്ര മാർഗനിർദേശവും വ്യവസ്ഥകളും കൊണ്ടുവരുന്ന ആദ്യ രാജ്യാന്തര കൂട്ടായ്മയാണ് യൂറോപ്യൻ യൂണിയൻ
'ഒരു സാധാരണക്കാരന് 'എന്താണ് സത്യമെന്ന്' തിരിച്ചറിയാൻ കഴിയാത്ത വിധം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടും. ദീർഘകാലാടിസ്ഥാനത്തിൽ, എഐ തൊഴിൽ മേഖലയെയും ബാധിക്കും'
രാത്രി 10 മണിയിലെ ഷാർപ് 10 ബുള്ളറ്റിനാണ് എ.ഐ ആങ്കർ അവതരിപ്പിച്ചത്.
'പഴയ ഹാർഡ് ഡ്രൈവ് വീണ്ടെടുത്തപ്പോൾ, പഴയകാല സുഹൃത്തുക്കൾ അയച്ചുതന്ന സെൽഫികളുടെ നിധിശേഖരം തന്നെ എനിക്ക് ലഭിച്ചു' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്
മുഖചിത്രം മുതല്‍ കഥകളും കവിതകളും വരെ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അല്പര് മരിച്ചുപോയ പ്രമുഖര്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമെന്ന് ചിത്രീകരിച്ചത്
രാജ്യത്തെ ഉന്നത പഠനങ്ങളുടെ മികവ് വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സർവകലാശാലകളിലെ പ്രവേശന നടപടിക്രമങ്ങൾക്കാണ് പുതുതായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനം കൂടി ഉപയോഗപ്പെടുത്തി തുടങ്ങിയത്.
വിദഗ്ധരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം
റോബോട്ട് ഫാക്ടറിയിലെ വിവിധ സ്ഥലങ്ങളിലെത്തി ഉപകരങ്ങൾക്ക് താപം അധികമാണോ, സുരക്ഷാ വാതിലുകൾ അടച്ചിട്ടുണ്ടോ എന്നൊക്കെ പരിശോധിക്കുന്നത് കാണാൻ പറ്റും.
ഈ പഠനം വിജയിച്ചാൽ റോബോട്ടുകളും മനുഷ്യനും തമ്മിലുള്ള ആശയവിനിമയവും, ഡ്രൈവറില്ലാ കാറുകളുടെ പ്രവർത്തനവും എ.ഐ അസിസ്റ്റന്റുകളുടെ പ്രവർത്തനത്തെയും സഹായിക്കും.''-