Light mode
Dark mode
ഇടിയുടെ ആഘാതത്തിൽ ഫെരാരിക്ക് തീപിടിച്ചാണ് യാത്രക്കാരായ ദമ്പതികൾ മരിച്ചത്.
അയോധ്യയിലെ പിഡബ്ല്യുഡി ജൂനിയർ എഞ്ചിനീയറുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
താറാവുകളെ റോഡിനപ്പുറം സുരക്ഷിതമായി എത്തിച്ചതിനു പിന്നാലെ പിതാവ് കാറിടിച്ച് വീഴുന്നത് കണ്ട മക്കൾ ഞെട്ടിത്തരിച്ചു നിന്നു.
പിതാവിന്റെ റെസ്റ്റോറന്റിലേക്ക് പോവുകയായിരുന്ന ദീപികയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി.
ഇയാളുടെ അമിതവേഗത്തിലുള്ള വരവ് കണ്ട് എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച് ട്രാഫിക് പൊലീസുകാരൻ കാർ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം.
കംപ്യൂട്ടർ ക്ലാസിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം.
ഇടിച്ചതിനു പിന്നാലെ കാർ ഡ്രൈവർ സ്ഥലത്തുനിന്നും മുങ്ങിയെന്ന് പൊലീസ് പറഞ്ഞു.
ടെക്നോപാർക്ക് ജീവനക്കാരി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്.