Light mode
Dark mode
ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രിംകോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്
രണ്ട് മുസ്ലിംകളെ താൻ കൊലപ്പെടുത്തിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ പറഞ്ഞ ലോകേഷ് സോളങ്കിയെ കോടതി കുറ്റവിമുക്തനാക്കി.
ബിജെപി നേതാക്കളുടെ പ്രകോപനപരമായ പരാമർശങ്ങളാണ് കലാപത്തിന് കാരണമായതെന്ന് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ രൂപീകരിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു
കൊലപാതകം നടത്തിയെന്ന് സമ്മതിക്കുന്ന പ്രതിയുടെ വാട്സ്ആപ്പ് ചാറ്റ് പ്രോസിക്യൂഷൻ ഹാജരാക്കിയെങ്കിലും കോടതി അംഗീകരിച്ചില്ല.
അഡീഷണൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രേമചാലയാണ് അശോക്, അജയ്, ശുഭം, ജിതേന്ദർ കുമാർ എന്നിവരെ വെറുതെവിട്ടത്
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾക്കെതിരെ അന്വേഷണം നടത്താനും ഡൽഹി പൊലീസിനോട് കോടതി നിർദേശിച്ചു.
ജസ്റ്റിസ് യാദവ് അടക്കം 11 ജഡ്ജിമാരെയാണ് ഡൽഹി ഹൈക്കോടതി സ്ഥലം മാറ്റിയത്.