''വിശ്വംഭരന് സാറിനെ അവസാനമായി കണ്ടശേഷം മമ്മൂക്ക നിശ്ശബ്ദനായിരുന്നു, വിതുമ്പിവിതുമ്പി കരയുന്നത് ഞാന്‍ കണ്ടു''
സന്തോഷവും സങ്കടവും പൊതിച്ചോറു പോലെ പങ്കിട്ട രണ്ട് സ്നേഹിതര്‍ തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയാണ് കണ്ണീരുപ്പുള്ള ആ വാക്കുകളില്‍ തെളിഞ്ഞുകണ്ടത്