Light mode
Dark mode
അന്വേഷണത്തിൽ കാറുടമയെ തിരിച്ചറിയുകയും ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
വീടിനോട് ചേർന്ന് കെട്ടിയിട്ടിരുന്ന പശുവും പൊള്ളലേറ്റ് മരിച്ചു
സമീപത്തുണ്ടായിരുന്ന നിറച്ചുവെച്ച പാചക വാതക സിലിണ്ടറിലേക്ക് തീ പടരാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി
ഡ്രൈവർ എൽദോസ് കാറിൽ നിന്ന് പുറത്തേക്കിറങ്ങുകയും കാറിൽ തീപടരുകയുമായിരുന്നു
കാർ ഓടിച്ചിരുന്ന ആറ്റിങ്ങൽ സ്വദേശി സനോജ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു
എയർ പ്യൂരിഫയറിലേക്കും തീ പടർന്നിരുന്നു
ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
കാറിൽ റിവേഴ്സ് ക്യാമറയടക്കം എക്സ്ട്രാ ഫിറ്റിംഗ് ആയി നൽകിയിരുന്നു. ഇതിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് കരുതുന്നത്.
സംഭവത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അനുശോചനം രേഖപ്പെടുത്തി
ഹൗസ് ബോട്ടിനുള്ളിലെ എല്ലാവരെയും മാറ്റിയതിന് ശേഷമാണ് ബോട്ട് പൂർണമായും കത്തിനശിച്ചത്
അഞ്ച് പേർക്കും 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.
സ്വകാര്യ വ്യക്തിയുടെ പാറമടയിലെ പുല്ലിലാണ് തീപ്പിടിച്ചത്
തൃത്താല കോട്ടപ്പാടം സ്വദേശി വാസുവിനാണ് പരിക്കേറ്റത്.
ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്
ബിലാസ്പൂർ സൂപ്പർ ഫാസ്റ്റ് ട്രെയിനിലെ എ സി കംപാർട്ട്മെന്റിലാണ് തീപിടിച്ചത്
തിരുവനന്തപുരം സ്വദേശികളായ അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്.
നാല് ടണ്ണോളം വെളിച്ചെണ്ണ സൂക്ഷിച്ചിരുന്ന ഇടത്താണ് തീപ്പിടിത്തമുണ്ടായത്.
രാവിലെ 5.15 നാണ് തീപിടിച്ചത്
സംഭവ ദിവസം പുലർച്ചെ വ്യായാമത്തിനിറങ്ങിയ പിതാവ് ഗോബിന്ദ് ആണ് വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്
തീ പടർന്ന സമയത്ത് കമ്പനിക്കുള്ളിൽ ആളില്ലാതിരുന്നത് വലിയ അപകടമൊഴിവാക്കി