Light mode
Dark mode
രണ്ട് മാസം നീണ്ടുനിൽക്കുന്ന വെടിനിർത്തലിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.
കമാൽ അദ്വാൻ ആശുപത്രി വളപ്പിൽ 20 ഫലസ്തീനികളെ ബുൾഡോസർ കയറ്റി ഇസ്രായേൽ സേന കൊലപ്പെടുത്തി.
ഗസ്സയിലെ ഇസ്രായേൽ ആക്രണം രണ്ട് മാസം പിന്നിടുമ്പോഴാണ് യു.എൻ സെക്രട്ടറി ജനറലിന്റെ അപൂർവ ഇടപെടൽ.
ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഖത്തർ അന്താരാഷ്ട്ര സഹകരണമന്ത്രി ലുൽവ അൽ ഖാതിർ റഫ അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
13 ഇസ്രായേൽ ബന്ദികൾക്കു പുറമെ ഏഴ് വിദേശികളെയും ഹമാസ് മോചിപ്പിച്ചു. 39 ഫലസ്തീൻ തടവുകാരെ ഇസ്രായേലും കൈമാറി.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. 140 ഫലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിക്കുമെന്നാണ് വിവരം.