Light mode
Dark mode
‘ദശലക്ഷക്കണക്കിന് യമനികൾ ഗസ്സയിലെ യുദ്ധത്തിൽ പോരാടാൻ തയ്യാറാണ്’
നവംബർ മുതൽ 102 കപ്പലുകളാണ് ലക്ഷ്യമിട്ടത്
10 മിനിറ്റിനുള്ളില്‍ 2000 മൈല്‍ അകലെയുള്ള ഇസ്രായേലിലേക്ക് ഹൂതികളുടെ പുതിയ മിസൈല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്
മുന്നറിയിപ്പ് സന്ദേശങ്ങൾ അമേരിക്കൻ കപ്പലിലെ ജീവനക്കാർ നിരസിച്ചതിനെ തുടർന്നാണ് ആക്രമണം നടത്തിയതെന്ന് ഹൂതികൾ
ഗസ്സയിലേക്ക് സഹായവുമായി പുറപ്പെട്ട ട്രക്കുകളെ കടത്തിവിട്ടിരുന്നെങ്കില്‍ ബ്രിട്ടനും ഋഷി സുനകിനും കപ്പൽ തിരിച്ചുകിട്ടുമായിരുന്നുവെന്നാണ് ഹൂതി നേതാവ് മുഹമ്മദ് അലി അൽഹൂതി എക്സിൽ കുറിച്ചത്
ചെങ്കടലിൽ ആക്രമണം ആരംഭിച്ചശേഷം രണ്ട് ലക്ഷത്തോളം പേരെ ഹൂതികൾ പുതുതായി റിക്രൂട്ട് ചെയ്തിട്ടുണ്ട്
‘ഫലസ്തീൻ ജനതക്കെതിരായ ആക്രമണം അവസാനിപ്പിക്കുന്നത് വരെ പ്രവർത്തനം തുടരും’
ഹൂതികൾക്കുള്ള കൃത്യമായ മറുപടിയാണ് ഇതെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി
ഇന്ത്യൻ നാവികസേനയുടെ മിസൈൽവേധ സംവിധാനമുള്ള ഐ.എൻ.എസ് വിശാഖപട്ടണം രക്ഷാപ്രവർത്തനത്തിനായി ഗൾഫ് ഓഫ് ഏദനിൽ വിന്യസിച്ചിട്ടുണ്ട്.
ഇസ്രായേൽ, ലബനാൻ അതിർത്തിയിൽ സ്ഥിതി രൂക്ഷം. ഹിസ്ബുല്ലയുടെ വ്യോമവിഭാഗം തലവൻമാരിൽ ഒരാളെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ.
പൊട്ടാഷ് കയറ്റുമതി ചെയ്യുന്ന ഏതാനും ചെറിയ കപ്പലുകൾ മാത്രമാണ് ഇപ്പോൾ തുറമുഖത്ത് എത്തുന്നതെന്നും താമസിയാതെ ഇതും നിർത്തേണ്ടിവരുമെന്നും എയ്ലാത് സി.ഇ.ഒ പറഞ്ഞു.
ഭീകരത നേരിടാൻ കരുത്തുണ്ടെന്ന് യു.എ.ഇ