Light mode
Dark mode
2019 മേയ് 4നാണ് സംഭവം
യുവാവ് വ്ലോഗറുടെ കൈയിൽ കയറി പിടിക്കുകയും 'എന്റെ കൂടെ വരൂ, ഞാനൊറ്റയ്ക്കാണ്' എന്ന് പറഞ്ഞുകൊണ്ടിരിക്കുകയും പിടുത്തം മുറുക്കുകയും ചെയ്തു.
34കാരനായ പ്രതി യുഎസിൽ ഒരു ക്രൂയിസ് കപ്പലിലെ ജീവനക്കാരനായിരുന്നു.
മുഖം സിസിടിവി ക്യാമറയിൽ പതിയാതിരിക്കാൻ കറുത്ത മുഖംമൂടി ധരിച്ചാണ് ഇയാൾ ഫ്ലാറ്റിലെത്തിയത്.
ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഓസ്ട്രേലിയൻ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
തായ്ലാൻഡിലെ ഫുക്കറ്റ് എയർപോർട്ടിലെ ജീവനക്കാര്‍ക്കാണ് ഇന്ത്യക്കാരനായ യാത്രക്കാരന് മധുരം നല്‍കിയത്
സമഗ്രമായ സുരക്ഷാ പരിശോധനയ്ക്ക് ശേഷം ബോംബൊന്നും ഇല്ലെന്ന് വ്യക്തമായതോടെയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്.
ഇയാളുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ മോഷ്ടിച്ച കൊക്കക്കോള കാനുകൾ കണ്ടെത്തി.
2002 മെയ് 31. സെനഗലെന്ന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യം ലോക ഫുട്ബോള്‍ ഭൂപടത്തില്‍ ഒരു ഇതിഹാസമായി രേഖപ്പെടുത്തപ്പെട്ട ദിവസം.