Light mode
Dark mode
18 മുതൽ 24 വയസ് വരെ പ്രായമുള്ള അമേരിക്കക്കാരിൽ 51 ശതമാനവും അഭിപ്രായപ്പെട്ടത് ഇസ്രായേലിനെ അവസാനിപ്പിച്ച് ഭരണം ഹമാസിന് നൽകണമെന്നാണ്.
കമാൽ അദ്വാൻ ആശുപത്രി വളപ്പിൽ 20 ഫലസ്തീനികളെ ബുൾഡോസർ കയറ്റി ഇസ്രായേൽ സേന കൊലപ്പെടുത്തി.
ഗസ്സയിൽ മൂന്ന് ബന്ദികളെ അബദ്ധത്തിൽ വെടിവെച്ചുകൊന്നെന്ന സൈനിക വക്താവിന്റെ പ്രഖ്യാപനത്തെ തുടർന്ന് ഇസ്രായേലിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്.
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 18, 787 ആയി.
ഗസ്സയിൽ ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ കൊല്ലപ്പെട്ട 434 സൈനികരുടെ പേര് വിവരങ്ങൾ ഇന്ന് ഇസ്രായേൽ പ്രസിദ്ധീകരിച്ചു.
ഇസ്രായേലും അമേരിക്കയുമടക്കം 10 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.
അൽ ഫലൂജയിൽ നടന്ന ഏറ്റുമുട്ടലിലാണ് സൈനികരെ വധിച്ചത്.
വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയം യു.എസ് വീറ്റോ ചെയ്തതിന് പിന്നാലെയാണ് നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി യു.എൻ സെക്രട്ടറി ജനറൽ രംഗത്തെത്തിയത്.
ഗസ്സയിലെ ഇസ്രായേൽ ആക്രണം രണ്ട് മാസം പിന്നിടുമ്പോഴാണ് യു.എൻ സെക്രട്ടറി ജനറലിന്റെ അപൂർവ ഇടപെടൽ.
അൽ ജസീറ അറബിക് ചാനലിന്റെ റിപ്പോർട്ടർ മോമിൻ അൽ ഷറഫിയുടെ മാതാപിതാക്കളും ബന്ധുക്കളുമാണ് കൊല്ലപ്പെട്ടത്.
യുഹ യെഗോർ ഹിർഷ്ബർഗ് ആണ് കൊല്ലപ്പെട്ടത്.
ഹമാസ് നേതാക്കളായ ഇസ്മായിൽ ഹനിയ്യ, മുഹമ്മദ് ദൈഫ്, യഹ്യ സിൻവാർ, ഖാലിദ് മിശ്അൽ എന്നിവരാണ് ഇസ്രായേൽ ഹിറ്റ്ലിസ്റ്റിലുള്ള പ്രമുഖർ.
ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഖത്തർ അന്താരാഷ്ട്ര സഹകരണമന്ത്രി ലുൽവ അൽ ഖാതിർ റഫ അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
നിലവിൽ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന, സൈനികരുടെ കാര്യത്തിൽ ഇതുവരെ ചർച്ച നടന്നിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു
അഞ്ച് കൗമാരക്കാരാണ് ഇസ്രായേൽ ജയിലിൽ ക്രുരമായ മർദനമേറ്റ് മരിച്ചത്.
60 ശതമാനത്തിലേറെ പൊള്ളലേറ്റ ഇസ്രക്ക് ചികിത്സ നിഷേധിച്ച ഇസ്രായേൽ സൈന്യം വേദന സംഹാരികൾ മാത്രമാണ് നൽകിയത്.
13 ഇസ്രായേൽ ബന്ദികൾക്കു പുറമെ ഏഴ് വിദേശികളെയും ഹമാസ് മോചിപ്പിച്ചു. 39 ഫലസ്തീൻ തടവുകാരെ ഇസ്രായേലും കൈമാറി.
ആക്രമണത്തിൽ കപ്പലിന് കേടുപാടുണ്ടായതായാണ് വിവരം. കപ്പലിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല.
ഒക്ടോബർ ഏഴിന് തുടങ്ങിയ ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 15,000 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.