Light mode
Dark mode
ഇന്ന് ക്വാഡ് ഉച്ചകോടിക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും കൂടിക്കാഴ്ച നടത്തിയിരുന്നു
രോഗ്യവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുരങ്ങുപനി സ്ഥിരീകരിക്കുന്നവർക്ക് 21 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി ഇന്നലെ ബെൽജിയം ഉത്തരവിറക്കിയിരുന്നു
യുക്രൈനിലെ ബുച്ചയിലെ കൂട്ടക്കൊലയിൽ സ്വതന്ത്ര്യ അന്വേഷണം വേണമെന്ന് മോദി
ഇനിയും എത്ര മുസ്ലിംകളെ മോദി ഭരണകൂടം കുറ്റവാളികളാക്കിയിട്ടു വേണം ബൈഡൻ ഭരണകൂടത്തിന് ഒന്നു പ്രതികരിക്കാനെന്നും ഇൽഹാൻ ഒമർ ചോദിച്ചു
സാധാരണ ജനങ്ങളെ ബോംബെറിഞ്ഞു കൊല്ലുന്നത് നിർത്തി രണ്ടാം ഘട്ട സമാധാന ചർച്ചയ്ക്ക് റഷ്യ തയ്യാറാകണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി ആവശ്യപ്പെട്ടു
യുക്രൈൻ പ്രതിസന്ധിയിൽ റഷ്യയുമായി നേരിട്ട ഏറ്റുമുട്ടലിനില്ലെന്നും യുക്രൈന് കൂടുതൽ സാമ്പത്തിക സഹായം നൽകുമെന്നും ബൈഡൻ അറിയിച്ചു
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോണിൽ സംസാരിച്ചിരുന്നു
റഷ്യയുടെ ആക്രമണത്തിൽ ആദ്യദിനം യുക്രൈനിൽ 137 പേർ കൊലപ്പെട്ടെന്നാണ് വിവരം
"നേരത്തെ തീരുമാനിച്ചുറപ്പിച്ച യുദ്ധമാണ് പുടിൻ തെരഞ്ഞെടുത്തിരിക്കുന്നത്. അത് വിനാശകരമായ ജീവഹാനിക്കും കനത്ത ദുരിതങ്ങൾക്കും വഴിവെക്കും"
വ്ളാഡിമർ പുടിൻ ആഴ്ച്ചകൾക്കുള്ളിൽ യുക്രൈൻ ആക്രമിക്കാൻ തീരുമാനിച്ചത് തനിക്ക് ബോധ്യപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി
റഷ്യൻ സൈന്യം യുക്രൈനിൽ ആക്രമണം നടത്തിയാൽ റഷ്യയ്ക്കെതിരെ സാമ്പത്തികം ഉപരോധം ഏർപ്പെടുത്താൻ തന്നെയാണ് ബൈഡൻ ഭരണകൂടത്തിന്റെയും നാറ്റോ സഖ്യ കക്ഷികളുടെയും തീരുമാനം
റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടവിന് ശ്രമിക്കുന്നില്ല. എന്ത് സംഭവിച്ചാലും അമേരിക്കയും നാറ്റോ സഖ്യകക്ഷികളും തയ്യാറാണെന്നും ബൈഡൻ പറഞ്ഞു
ഇന്നലെ സിറിയയിൽ യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ ആറ് കുട്ടികളും നാല് സ്ത്രീകളുമടക്കം 13 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു
യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്സ്പോര്ട്ടേഷന് പ്രകാരം പെന്‍സില്‍വാനിയയില്‍ 3,198 പാലങ്ങള്‍ അപകടാവസ്ഥയിലാണ് എന്ന് കണ്ടെത്തി
'ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഫോർഡ് പോലുള്ള കമ്പനികൾ മുമ്പത്തേക്കാൾ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഇവിടെ നിർമ്മിക്കുന്നു', എന്ന് ബൈഡൻ ഒരു ട്വിറ്റർ പോസ്റ്റിൽ പരാമർശിച്ചിരുന്നു
ട്രംപ് അനുകൂലികൾ ആക്രമിച്ച നാഷണൽ സ്റ്റാച്വറി ഹാളിൽ നടന്ന പരിപാടിയിലായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണം
'തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്റെ നിലപാട് അപലപനീയമാണ്'
ഭാരത് കിസാന്‍ യൂണിയന് വക്താവും കര്‍ഷകസമരനായകനുമായ രാകേഷ് ടികായത്താണ് ട്വീറ്റ് ചെയ്തത്.
ചൈനയെ പരോക്ഷമായി സൂചിപ്പിച്ചാണ് ബൈഡൻ്റെ പ്രതികരണം
നിലവിലെ മാസ്ക് ചട്ടം ലംഘിക്കുന്നവര്‍ക്ക് ആദ്യ തവണ 250 ഡോളറാണ് പിഴ