Light mode
Dark mode
2010ൽ തടവിലാക്കപ്പെട്ട ലഷ്കറെ ത്വയ്ബ അംഗങ്ങളെ മോചിപ്പിക്കുന്നതിനായി ചർച്ച നടത്തിയ മൂന്ന് മുതിർന്ന തീവ്രവാദികളിൽ ആമിർ ഹംസയും ഉൾപ്പെട്ടിരുന്നു.
ഏതു പശ്ചാത്തലങ്ങളിൽനിന്നുള്ളവർക്കും പാർട്ടിയിൽ ഓൺലൈൻ സംവിധാനം വഴി അംഗത്വമെടുക്കാനാകുന്ന സാഹചര്യമുണ്ടെന്ന് ബി.ജെ.പി വക്താവ് ആർ.എസ് പഥാനിയ പ്രതികരിച്ചു
2011 ബാച്ചിൽ ഉൾപ്പെടുത്തി ഐപിഎസ് ലഭിച്ച ഇയാളെ കഴിഞ്ഞ വർഷം നവംബർ ആറിന് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്