Light mode
Dark mode
മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ പ്രധാനമന്ത്രി വ്യക്തിപരമായ ആക്രമണം നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
താൻ മുസ്ലിംകൾക്കും ഇസ്ലാമിനും എതിരല്ലെന്ന് മോദി കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.
തന്നെയും വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് എസ്.പി സ്ഥാനാർഥി സിയാ-ഉർ-റഹ്മാനും പരാതിയുന്നയിക്കുകയും പൊലീസ് ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു.
ഗുജറാത്തിലെ എല്ലാ സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മൂന്നാംഘട്ടത്തിലും പോളിംഗ് ശതമാനം കുറഞ്ഞാൽ തിരിച്ചടി ഉണ്ടാകുമെന്നാണ് ബിജെപി വിലയിരുത്തൽ
വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് പോളിംഗ് ഓഫീസർമാർ വിരലുകൾ വലിച്ച് പരിശോധിക്കണമെന്നായിരുന്നു പ്രചരിച്ച പോസ്റ്റുകളിലൊന്നിലുണ്ടായിരുന്നത്
പോളിങ് ഓഫിസർമാർ നിർവഹിക്കേണ്ട ജോലി വിദ്യാർഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചതിൽ അന്വേഷണം ആരംഭിച്ചു
'ഒരു പാർലമെന്റ് മണ്ഡലത്തിൽ താൻ ഒറ്റയ്ക്ക് എന്നതാണ് ആദ്യം നേരിട്ട പ്രശ്നം. ക്യാമറ ടീം കൂടി ഉണ്ടാകും എന്ന് അവർ പറഞ്ഞെങ്കിലും ഒരാളും വന്നില്ല'.
തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്നാണ് താൻ തുഷാറിനോട് പറഞ്ഞെതെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപള്ളി നടേശൻ പറഞ്ഞു
സുതാര്യവും നീതിപൂർവ്വവുമായ വോട്ടെടുപ്പ് നടന്നില്ലെന്നും വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരിക്കുന്നതിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു
മൂന്നാം ഘട്ടത്തിൽ ഏറ്റവുമധികം ലോക്സഭാ സീറ്റിൽ വോട്ടെടുപ്പ് നടക്കുന്നത് ഗുജറാത്തിലാണ്.
2019 ലെ തെരഞ്ഞെടുപ്പില്‍ 77.84 ശതമാനം പോളിങ് ആകെ രേഖപ്പെടുത്തിയപ്പോള്‍ പല മണ്ഡലങ്ങളിലും അത് 80 കഴിഞ്ഞിരിന്നു
സമദിന്റെ ഇടതുകാലിലെ പെരുവിരലിനടുത്ത വിരലിൽ ഉദ്യോഗസ്ഥ മഷി പുരട്ടി നൽകി.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ തൻ്റെ ഫോട്ടോയുടെ വ്യക്തതയെക്കുറിച്ച് ബാഗേൽ ആശങ്ക പ്രകടിപ്പിച്ചു.
2018 മുതൽ ഗൂഗിളിൽ പരസ്യം ചെയ്യാൻ മാത്രം ബിജെപി ചെലവാക്കിയത് 390 കോടി രൂപയാണെന്നാണ് റിപ്പോർട്ട്
തോളിൽ സ്ഥാനം പിടിച്ചിരിക്കുന്ന കുരങ്ങനുമായി ഇദ്ദേഹം പോളിങ് ബൂത്തിലേക്കെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ജനാധിപത്യ പ്രക്രിയയിൽ ഭാഗമാകാനുള്ള കലാവതിയുടെ തീരുമാനത്തെ മെഡിക്കൽ സംഘവും നിരുത്സാഹപ്പെടുത്തിയില്ല
1202 സ്ഥാനാർഥികളാണ് ഈ ഘട്ടത്തിൽ മത്സരിക്കുന്നത്. ഇതിൽ 102 പേർ വനിതകളും രണ്ട് പേർ ട്രാൻസ്ജെൻഡേഴ്സുമാണ്.
ബോംബ് ഉൾപ്പടെയുള്ള രാഷ്ട്രീയത്തിനെതിരെ സമാധാനത്തിന് വേണ്ടി വോട്ടുചെയ്യണമെന്നും വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പറഞ്ഞു.
ബെംഗളൂരുവിലെ പോളിങ് സ്റ്റേഷനിൽ തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതൊരു സാധാരണ തെരഞ്ഞെടുപ്പല്ലെന്ന കാര്യം മറക്കരുത്, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള അവസരമാണിതെന്നും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു