Light mode
Dark mode
മമതാ ബാനർജി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു
ഫിർഹാദ് ഹക്കിം ഉൾപ്പെടെയുള്ള മന്ത്രിമാരെ നാരദ കേസിൽ സി ബി ഐ അറസ്റ്റ് ചെയ്തിട്ടും താങ്കൾക്കെതിരെ മാത്രം നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും സുവേന്ദു മറുപടി പറഞ്ഞു
ഭവാനിപ്പൂര്‍ എം.എല്‍.എ സൊവാന്‍ദേബ് ഛതോപാധ്യായയാണ് രാജിവെച്ചത്.
കോവിഡ് അവലോകന യോഗത്തില്‍ പ്രധാനമന്ത്രി സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന ആരോപണവുമായി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു.
വാക്സിനെക്കുറിച്ചോ കോവിഡ് മരുന്നിനെക്കുറിച്ചോ ബ്ലാക്ക് ഫംഗസ് കേസുകളെക്കുറിച്ചോ പ്രധാനമന്ത്രി ഒന്നും ചോദിച്ചില്ല.
അറസ്റ്റിന് പിന്നാലെ ബംഗാളിൽ നാടകീയ നീക്കങ്ങൾ
വാക്സിൻ പോളിസി സംബന്ധിച്ച കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും.
ബി.ജെ.പി നേതാക്കൾ തുടർച്ചയായി വന്നു പോകുന്നതു കൊണ്ടാണ് ബംഗാളിൽ കോവിഡ് കേസുകള്‍ വർധിക്കുന്നതെന്നും മമത പരിഹസിച്ചു.
'പ്രധാനമന്ത്രിയെയും സിബിഐ, ഇ.ഡി പോലുള്ള കേന്ദ്ര ഏജന്‍സികളെയുമാണ് മമത പരാജയപ്പെടുത്തിയത്'
'നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് അംഗീകരിക്കാന്‍ മമത ഇതുവരെ തയ്യാറായിട്ടില്ല'
പശ്ചിമ ബംഗാൾ ഗവർണ്ണറുമായി നരേന്ദ്ര മോദി സംസാരിച്ചു
സർക്കാറുണ്ടാക്കാൻ അവകാശമുന്നയിച്ച് മമത ബാനര്‍ജി ഗവർണറെ കണ്ടു.
നന്ദിഗ്രാം ഉച്ച വരെ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിറപ്പിച്ചുകൊണ്ടിരുന്നു
തൃണമൂലിനെ ഞെട്ടിച്ച് മമത ബാനര്‍ജി നന്ദിഗ്രാമില്‍ പിന്നിലാണ്
2000 വോട്ടിന് സുവേന്ദു അധികാരി ലീഡ് ചെയ്യുകയാണ്.
ദക്ഷിണ് ദിനജ്പൂരില്‍ പൊതുജന റാലിയെ അഭിസംബോധന ചെയ്യവെയാണ് മമതയുടെ പരാമര്‍ശം.
മതുവ വിഭാഗം പിന്തുണച്ച മുന്നണികൾ ഭരണം പിടിച്ച ചരിത്രമാണ് ബംഗാളിനുള്ളത്
തിങ്കളാഴ്ച രാത്രി എട്ട് മണി മുതൽ 24 മണിക്കൂർ സമയത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്
തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായാണ് പെരുമാറുന്നത് എന്നാണ് മമതയും തൃണമൂൽ കോൺഗ്രസും പ്രതികരിച്ചത്.
ഇന്ന് രാത്രി 8 മുതൽ നാളെ രാത്രി 8 വരെ പ്രചാരണം നടത്തരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.