Light mode
Dark mode
നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം കാർ നിർത്താതെ പോയപ്പോൾ പൊലീസ് പിന്തുടരുകയായിരുന്നു
നാല് പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ ഭൂമി തർക്കത്തിനിടെയാണ് സംഭവമെന്ന് പൊലീസ്
യുവതി ബഹളം വച്ചതിനെ തുടർന്ന് പ്രതിയെ ബസ് ജീവനക്കാർ പൊലീസിന് കൈമാറുകയായിരുന്നു
സംഘർഷത്തിൽ പരിക്കേറ്റ രണ്ടുപേരെ ആശുപത്രി പ്രവേശിപ്പിച്ചു
പ്രതിയായ 51കാരൻ യുവതിയെ ആയിരത്തിലേറെ തവണ പീഡിപ്പിച്ചതായി റിപ്പോർട്ട്
തുർക്കി പൗരനായ ഒസ്യൂരെക്കിന്റെ മൂക്കിന് 3.46 ഇഞ്ച് (8.8 സെ.മീ) വലിപ്പമുണ്ടായിരുന്നു.
തുണി വിരിക്കുന്നതിനിടെ കറന്റ് കമ്പിയിൽ നിന്നാണ് യുവാവിന് ഷോക്കേറ്റത്.
പ്രതിയായ ഗൂ സ്നക്കിന് ഹെങ്യാങ് കൗണ്ടിയിലെ കോടതി ആറു മാസം തടവുശിക്ഷ വിധിച്ചു
പ്രതിയെ കസ്റ്റഡിയിൽ വിട്ടുനൽകണോ എന്ന് കോടതി ചോദിച്ചെങ്കിലും ആവശ്യമില്ലെന്നായിരുന്നു പൊലീസ് മറുപടി.
തടഞ്ഞവർക്കു നേരെ തോക്ക് ചൂണ്ടിയാണ് ഇയാൾ സ്ഥലത്തു നിന്ന് രക്ഷപെട്ടതെന്ന് പൊലീസ് പറഞ്ഞു.
വീട് തകർക്കുന്ന വീഡിയോ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
കുപിതനായ ജിതേന്ദർ ഇവിടെ നിന്ന് പോയ ശേഷം, മിനിറ്റുകൾക്കകം ഒരു തോക്കുമായി മടങ്ങിയെത്തുകയായിരുന്നു.
ആദ്യം പനിയുടേത് പോലുള്ള ലക്ഷണങ്ങളാണ് സെബാസ്റ്റ്യന്‍ അനുഭവപ്പെട്ടത്. എന്നാൽ അത് വലിയൊരു വിപത്തിന്റെ തുടക്കമായിരുന്നു.
പ്രസവത്തിനെത്തിയ ഭാര്യയെ വാർഡിൽ അഡ്മിറ്റ് ചെയ്തശേഷം ഇയാൾ പുറത്തേക്കിറങ്ങുകയായിരുന്നു.
സംഭവത്തിൽ ശ്രീകാര്യം സ്വദേശിയായ അജിത്കുമാറിനെ കസ്റ്റഡിയിലെടുത്തു
തട്ടുകടയിൽ ഭക്ഷണം കഴിക്കവേയാണ് ഇദ്ദേഹത്തെ ചിലർ മർദിച്ചത്
ബസ് താമരശേരി സ്റ്റാന്‍ഡിലെത്തിയ ശേഷം ബോര്‍ഡ് മാറ്റാന്‍ പോകവെയാണ് സംഭവമെന്ന് യുവാവ് പറഞ്ഞു.
ഈ സംഭവത്തിന് ഒരു മണിക്കൂർ മുമ്പ് യുവതിയും വീട്ടുകാരും ഇരുവർക്കുമെതിരെ ലൈംഗികാതിക്രമ പരാതി നൽകിയിരുന്നു.
സെപ്റ്റംബർ 30ന് നടന്ന സംഭവം ഫാക്സൺന്റെ ഭാര്യാമാതാവ് ഫേസ്ബുക്കിൽ കുറിച്ചപ്പോഴാണ് പുറംലോകമറിയുന്നത്