Light mode
Dark mode
പൊലീസ് അന്വേഷണം ആരംഭിച്ചു
സംഭവത്തിനു ശേഷം കടുത്ത സൈബർ ആക്രമണം നേരിട്ട യുവതി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു
പ്രതികളുടെ കുടുംബത്തിലെ ഒരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്യുന്നതിന് മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് പ്രതികള്‍ ആയുധവുമായി കാത്തു നിന്നതെന്നും ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.