Light mode
Dark mode
എന്‍ട്രിച്ച് നോര്‍ക്യയുടെ അവസാന ഓവറില്‍ ഇന്നലെ പിറന്നത് 32 റണ്‍സ്
ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് രോഹിത് ശർമ്മയെ മാറ്റിയതിൽ ഹാർദിക് പാണ്ഡ്യക്ക് യാതൊരു പങ്കുമില്ല. ഫ്രാഞ്ചൈസിയാണ് തീരുമാനിക്കുന്നത്.
മുംബൈ ഐപിഎൽ പ്ലേ ഓഫിലെത്തിയ 2023 സീസണിൽ 16 കളികളിൽ നിന്ന് 605 റൺസാണ് സൂര്യ നേടിയത്. ഐപിഎല്ലിലൊട്ടാകെ 139 മത്സരങ്ങളിൽ നിന്നായി 43.21 ബാറ്റിങ് ശരാശരിയിൽ 3249 റൺസാണ് ആകെ നേട്ടം.
ടീമിലെ പല തീരുമാനങ്ങളെയും ചൊല്ലി ഡ്രസിങ് റൂമിലടക്കം തർക്കമുണ്ടായെന്നും ടീം ഒത്തൊരുമയെ ബാധിച്ചുവെന്നും ദേശീയ മാധ്യമത്തോട് പറഞ്ഞു.
രോഹിത് ശർമയെ തിരിച്ചു കൊണ്ടുവരണമെന്ന ചർച്ചകൾക്കിടെയാണ് ഹാർദിക്കിന്റെ പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്.
കളിക്കിടെ പലവട്ടം ആരാധകര്‍ ഹര്‍ദികിനെതിരെ കൂവിയാര്‍ക്കുന്ന കാഴ്ചക്ക് വാംഖഡെ സാക്ഷിയായി, ഇത് അതിരുവിട്ടപ്പോള്‍ നിയന്ത്രിക്കാൻ രോഹിത് ശർമക്ക് പോലും ഒരു ഘട്ടത്തിൽ ഇടപെടേണ്ടി വന്നു
സച്ചിൻ ടെണ്ടുൽക്കർ സൗരവ് ഗാംഗുലിക്ക് കീഴിൽ കളിച്ചു, ഇവർ രണ്ടുപേരും രാഹുൽ ദ്രാവിഡിന്റെ ക്യാപ്റ്റൻസിലിയിൽ ഇറങ്ങി
മുംബൈ ഇന്ത്യന്‍സ് ബോളര്‍മാരെ ഹൈദരാബാദ് ബാറ്റര്‍മാര്‍ തലങ്ങും വിലങ്ങും പ്രഹരിച്ചതോടെയാണ് ഫീല്‍ഡ് പ്ലേസ്മെന്റ് ഉത്തരവാദിത്തം രോഹിത് ഏറ്റെടുത്തത്
'ഹര്‍ദിക് വലിയ രണ്ട് പിഴവുകളാണ് ഈ മത്സരത്തില്‍ വരുത്തിയത്'
രണ്ടാം ഘട്ടത്തില്‍ ഗുവാഹത്തി, ധരംശാല എന്നീ സ്റ്റേഡിയങ്ങളിലും പ്രീമിയര്‍ലീഗ് മത്സരങ്ങള്‍ നടക്കും.
മത്സര ശേഷം ഹര്‍ദികിന്റെ തീരുമാനങ്ങള്‍ക്കെതിരെ ഇര്ഫാന് പത്താന് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു
ഒരുനിമിഷം പാണ്ഡ്യയെ അവിശ്വസനീയമായി നോക്കിയ രോഹിത് എന്നോട് തന്നെയാണോ ഇത് പറഞ്ഞത് എന്ന് ചോദിച്ചു
ടോസിനായി ഗ്രൗണ്ടിലെത്തിയ സമയത്ത് രവി ശാസ്ത്രി പാണ്ഡ്യയുടെ പേര് പറഞ്ഞപ്പോഴാണ് ഗാലറിയിൽ നിന്ന് കൂവലുകൾ മുഴങ്ങിയത്
ബുംറ നാലോവറിൽ വെറും 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി
സോഷ്യല്‍ മീഡിയയില്‍ മുംബൈ പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലാണ്
''മുംബൈയിൽ രോഹിതിന്റെ പിന്തുണ ഇനിയും എനിക്കുണ്ടാവും''
കീറൻ പൊള്ളാർഡ് ഒഴിച്ചിട്ട ഓൾ റൗണ്ടർ കസേരയാണ് ഹാർദികിലൂടെ മാനേജ്മെന്റ് പ്രതീക്ഷ വെക്കുന്നത്.
2013 മുതൽ 2023 വരെയായി ടീമിനെ നയിച്ച ഹിറ്റ്മാൻ അഞ്ചുതവണ മുംബൈയെ ഐപിഎൽ ചാമ്പ്യൻമാരുമാക്കിയിരുന്നു
ബിസിസിഐ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കിയ താരത്തിന് ട്വന്റി 20 ലോകകപ്പിൽ ഇടം നേടാൻ ഐപിഎലിലെ പ്രകടനം നിർണായകമാണ്.
അഹമ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിന് എതിരെയാണ് ഇന്ത്യൻസിന്റെ ആദ്യ മത്സരം.