Light mode
Dark mode
മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം
ശക്തമായ തിരമാലയിൽ നിയന്ത്രണം വിട്ട ബോട്ട് പുലിമുട്ടിൽ ഇടിക്കുകയായിരുന്നു
സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഹാർബറിൽ പഠനത്തിനെത്തിയത്. അപകടങ്ങളുടെ കാരണം കണ്ടെത്തി പരിഹാരം നിർദേശിക്കുകയെന്നതാണ് പഠനത്തിൻ്റെ ലക്ഷ്യം.
മുതലപ്പൊഴിയിൽ മന്ത്രിമാർക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും അതിരൂപത ആവശ്യപ്പെട്ടു.
വള്ളത്തിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളി മനോജിന്റെ മുഖത്ത് പരിക്കേറ്റു
മത്സ്യത്തൊഴിലാളി അലക്സാണ്ടർ അൽഫോൻസാണ് കടലിൽ വീണത്
വളളത്തിലുണ്ടായിരുന്ന നാലുപേരും നീതി രക്ഷപ്പെട്ടു.
പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി
ചിറയിൻകീഴ് സ്വദേശി ഷിബുവിനാണ് പരിക്ക്.
കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധസംഘം മുതലപ്പൊഴിയില്‍ സന്ദര്‍ശനം നടത്തി
ഇന്നലെ കണ്ടെടുത്ത മൃതദേഹം കാണാതായ സമദിന്റേതാണ് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ബന്ധുക്കളെത്തി അല്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
ബീഹാറിലെ ഗോഗ്രി പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ഷേര്‍ഗാ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്