Light mode
Dark mode
'പരീക്ഷ എഴുതാതെ ഒരാൾ ജയിക്കുന്നു. വലിയ അത്ഭുതകരമായ കാര്യമാണിത്'
വെള്ളിയാഴ്ചയാണ് എം.വി ഗോവിന്ദൻ മാർക്സിന്റെ സ്മാരകമായ ഹൈഗേറ്റ് സെമിട്രിയിലെത്തി പുഷ്പാർച്ചന നടത്തിയത്.
തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
'കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ല, കെ.പി.സി.സി പ്രസിഡന്റ് പോലും ബി.ജെ.പിയിലേക്ക് പോകുമെന്നാണ് പറയുന്നത്'
"സ്വർണത്തിന്റെ കാര്യത്തിലും ഇതു തന്നെയല്ലേ പറഞ്ഞത്. എന്നിട്ട് എന്തായി. ഒന്നുമായില്ല. വെറുതെ ആവശ്യമില്ലാതെ കച്ചറയുണ്ടാക്കണ്ട."
"സർക്കാർ ഖജനാവിൽ നിന്ന് നയാ പൈസ ചെലവായിട്ടില്ല, പിന്നെങ്ങനെ അഴിമതി ഉണ്ടാവും"
ക്രിമിനൽ കേസിന് പുറമെ തളിപ്പറമ്പ് മുൻസിഫ് കോടതിയിൽ നഷ്ടപരിഹാരക്കേസും ഫയൽ ചെയ്യുമെന്നും എം.വി ഗോവിന്ദന്റെ അഭിഭാഷകൻ
''പ്രതിപക്ഷനേതാക്കളെ വേട്ടയാടി രാജ്യത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് ഇന്ത്യൻ ജനാധിപത്യം അനുവദിക്കില്ല''
ജോസഫ് പാംബ്ലാനിയുടെ പ്രസ്താവനയെ കേരളത്തിലെ കത്തോലിക്കർ പിന്തുണക്കില്ലെന്ന് ഫാദർ പോൾ തേലക്കാട് പറഞ്ഞു
''ഒരു വിധവയെ ആക്ഷേപിക്കുന്നത് ജനം കാണുന്നുണ്ട്, കെ.കെ രമയെ സംരക്ഷിക്കും''
എം.വി ഗോവിന്ദന് മറുപടിയുമായി കെ.കെ രമ
പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സമാപന സമ്മേളനം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
ബില്ല് നടപ്പാക്കണമെന്ന ആവശ്യവുമായി യാക്കോബായ വിഭാഗവും രംഗത്ത് വന്നതോടെ സർക്കാർ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണം പിൻവലിക്കാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ ആരോപണം.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിച്ചാൽ 30 കോടി രൂപ തരാമെന്ന് പറഞ്ഞ് വിജയ് പിള്ളയെന്ന വ്യക്തിയാണ് സമീപിച്ചതെന്ന് സ്വപ്ന സുരേഷ്.
വിജയ് പിള്ള എന്ന കണ്ണൂർ സ്വദേശിയാണ് താനുമായി സംസാരിച്ചത്. ഒത്തുതീർപ്പിന് വിസമ്മതിച്ചാൽ തന്നെ അവസാനിപ്പിക്കുമെന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചതെന്നും സ്വപ്ന പറഞ്ഞു.
കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര ചേരിക്കൊപ്പം സിപിഐ നിൽക്കണമെന്ന് എം.കെ മുനീർ
ശകാരിച്ചതിൽ മൈക്ക് ഓപ്പറേറ്റർക്ക് അസ്വാഭാവികമായി ഒന്നും തോന്നിയിട്ടില്ലെന്നും എം.വി ഗോവിന്ദൻ
'കുടുംബശ്രീ കെ റെയില് വഴി അപ്പം കൊണ്ടുപോകുമെന്ന് പറഞ്ഞപ്പോൾ ചിലയാളുകൾക്ക് വല്ലാതെ പൊള്ളി'
ജനകീയ പ്രതിരോധജാഥയിൽ സംസാരിക്കുന്നതിനിടെ മൈക്കിനടുത്തേക്ക് നീങ്ങിനിന്ന് സംസാരിക്കാൻ നിർദേശിച്ചപ്പോഴാണ് എം.വി ഗോവിന്ദൻ ഓപ്പറേറ്ററെ ശകാരിച്ചത്.