Light mode
Dark mode
രാവിലെ എട്ടുമണിക്ക് കൊഹിമയിലെ വിശ്വേമയിൽ പുനരാരംഭിക്കുന്ന യാത്ര 257 കി.മീറ്റർ സഞ്ചാരിച്ച് അഞ്ചു ജില്ലകളിലൂടെ കടന്നുപോകും
നാഗാലാന്റിലെ പതിനാറ് വിഭാഗത്തില്‍പ്പെട്ട ഗോത്ര വര്‍ഗ്ഗക്കാര്‍ ഓരോരോ സമയങ്ങളില്‍ പ്രാദേശികമായി വ്യത്യസ്ത രീതിയിലുള്ള ഉത്സവങ്ങള്‍ കൊണ്ടാടാറുണ്ടെങ്കിലും ഇതെല്ലാം ഒന്നിച്ച് കാണാന്‍ കഴിയുമെന്നതാണ്...
പൊലീസ് ഉദ്യോഗസ്ഥനും സ്ത്രീയും ഉള്‍പ്പെടെ ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്.
നരേന്ദ്ര മോദിയും അമിത് ഷായും രണ്ട് സംസ്ഥാനങ്ങളിലേയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും
ആർ ലുങ്ലെംഗിന്റെ ലുങ്ലെംഗ് ഷോ എന്ന ടോക്ക് ഷോയിൽ പങ്കെടുക്കാനെത്തിയതായിരുന്നു തരൂര്‍
ബി.ജെ.പി-എൻ.ഡി.പി.പി സഖ്യം 35 മുതൽ 43 വരെ സീറ്റ് നേടി അധികാരത്തിൽ തുടരുമെന്നാണ് പ്രവചനം.
കനത്തസുരക്ഷയിലാണ് നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നത്
സ്ഥാനാർഥിയുടെ മരണത്തോടെ മേഘാലയയിലെ ഒരു മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിട്ടുണ്ട്
1993 മുതൽ ത്രിപുരയിൽ സി.പി.എമ്മാണ് ഭരിച്ചിരുന്നത്. എന്നാൽ 2018ൽ ഭരണം നഷ്ടപ്പെടുകയായിരുന്നു
ത്രിപുരയിൽ തിരിച്ചുവരാനായി സിപിഎം കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുകയാണ്
വീഡിയോയിൽ, ഒരു പ്രദേശവാസി പക്ഷിയുടെ കഴുത്തിൽ കാലുകൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് കാണാം
ലോകത്താദ്യമായാണ് ക്ലൗഡഡ് ലെപ്പർഡിനെ 3,700 മീറ്റർ ഉയരമുള്ള പർവതപ്രദേശത്ത് കണ്ടെത്തുന്നത്
കൂട്ടക്കൊലയില്‍ ഉള്‍പെട്ട 21 പാരാ സ്പെഷ്യല്‍ ഉദ്യോഗസ്ഥരെ ഉടന്‍ ശിക്ഷിക്കണമെന്നാണ് ആവശ്യം
ആറു മാസത്തേക്കാണ് അഫ്സ്പ നീട്ടിയത്. ഡിസംബര്‍ നാലിന് സൈനിക വെടിവെപ്പില്‍ 14 നാട്ടുകാര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ സൈനിക വിചാരണ നടപടികള്‍ നടക്കുന്നതിനാലാണ് അഫ്സ്പ ദീര്‍ഘിപ്പിച്ചത്.
നാഗാലാൻഡിൽ സൈന്യത്തിന്റെ വെടിവെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അഫ്സ്പ പിൻവലിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായത്.
സുരക്ഷ സൈന്യത്തിന്റെ വിവേചനപരമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അധികാരി വർഗത്തോട് മാപ്പപേക്ഷ നടത്താനുള്ള പ്രേരണ ശക്തമാക്കണമെന്നും നിയമസഭ ആവശ്യപ്പെട്ടു
സേനയുടെ വെടിവെപ്പില്‍ മോണ്‍ ജില്ലയിലെ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കൊന്യാക് യൂണിയന്റെ തീരുമാനം.
സൈന്യത്തിന് അധികാരം നൽകുന്ന അഫ്സപ പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു
കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ വിശദീകരണത്തിന് വിരുദ്ധമായാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന തൊഴിലാളി മൊഴി നൽകിയത്
ആളുമാറി നടന്ന വെടിവെയ്പ്പാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ സംഭവത്തിൽ ഇവർ നേരിട്ടത് ഒരിക്കലും മാറിപ്പോകാത്ത ജീവിതദുരന്തമാണ്