Light mode
Dark mode
അടിച്ചേൽപ്പിക്കുന്ന സമരങ്ങൾ ജനാധിപത്യപരമായ പ്രതിഷേധമാർഗ്ഗങ്ങൾ അല്ല.
ചിലയിടങ്ങളില്‍ തുറന്ന വ്യാപാര സ്ഥപനങ്ങള്‍ സമരാനുകൂലികള്‍ അടപ്പിച്ചു
കഴിഞ്ഞദിവസം ആശുപത്രിയിലേക്ക് പോയ യാത്രക്കാരെ ഡോക്ടർ ലീവാണെന്ന് പറഞ്ഞ് തിരിച്ചയക്കുന്ന ദൃശ്യങ്ങളും വൈറലായിരുന്നു.
ഏകപക്ഷീയ വിധിക്കെതിരെ കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു
കമ്പ്യൂട്ടർ സർവീസ് ചെയ്യുകയാണെന്നാണ് ബാങ്ക് സെക്രട്ടറിയുടെ വിശദീകരണം
സെക്രട്ടേറിയറ്റിൽ പണിമുടക്ക് പൂർണമാണെന്നും ഡയസ്നോൺ മുമ്പും നേരിട്ടിട്ടുണ്ടെന്നും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ
പൊലീസ് സംരക്ഷണം നൽകിയില്ലെങ്കില്‍ സംഘടന, കടകള്‍ക്ക് സംരക്ഷണം നൽകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി.
ഇന്ന് 11 മണിക്കുള്ളിൽ ഷെഡ്യൂളുകളുടെ എണ്ണം അറിയിക്കണമെന്നാണ് കെ.എസ്.ആർ.ടി.സി എം.ഡി ബിജുപ്രഭാകർ ജീവനക്കാർക്ക് നിർദേശം നൽകിയത്
അവകാശബോധമുള്ള ജീവനക്കാരെ ഓലപാമ്പുകാണിച്ച് മാറ്റിനിര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു
മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്തെത്തിയ യാത്രക്കാരനെയാണ് ഇറക്കിവിട്ടത്.
ആദ്യദിനമായ ഇന്നലെ വിവിധയിടങ്ങളിൽ അക്രമങ്ങൾ ഉണ്ടായതിനാൽ പൊലീസ് സുരക്ഷ കർശനമാക്കി
വ്യാപാരികൾ മാത്രം അടച്ചിടേണ്ടതില്ലെന്ന് വ്യപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവുഹാജി
വ്യപാര സംഘടനകൾ സംയുക്തമായാണ് തീരുമാനമെടുത്തത്
മനപ്പൂർവം ജോലിക്കെത്താത്തവരെ സർവീസിൽ നിന്നും പുറത്താക്കുമെന്നും ഉത്തരവിൽ പറയുന്നു
ഡൽഹി, മുംബൈ, ബംഗളൂരു നഗരങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല
സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ട്രെയിന്‍ തടയുന്നതിനിടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു
മെഡിക്കൽ കോളജിലേക്ക് പോകേണ്ടവർക്ക് പൊലീസ് പ്രത്യേക സൗകര്യമൊരുക്കി
മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ പങ്കെടുക്കുന്നതിനാല്‍ വാഹന ഗതാഗതം മുടങ്ങും
സെപ്തംബര്‍ രണ്ടിന് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപക പണിമുടക്ക്. സെപ്തംബര്‍ രണ്ടിന് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപക പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ...
നാല് കപ്പലുകളിലായെത്തിയ 1300 പേരില്‍ ഭൂരിഭാഗവും വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് കപ്പലില്‍ തന്നെയാണ്ദേശീയ പണിമുടക്ക് ലക്ഷദ്വീപില്‍ നിന്നെത്തിയ യാത്രക്കാരെയും ബാധിച്ചു. നാല് കപ്പലുകളിലായെത്തിയ 1300...