Light mode
Dark mode
ഇൻഡ്യാ സഖ്യ നേതാക്കളാണ് പാർലമെന്റിനു മുൻപിൽ പ്രതിഷേധിക്കുന്നത്
ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും
പരീക്ഷാ ക്രമക്കേടിൽ ചർച്ച ആവശ്യപ്പെട്ട് സഭയിൽ നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം
നീറ്റ് ചോദ്യപേപ്പർ ചോർച്ച തടയാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് രാഷ്ട്രപതി
എസ്പി എം.പിയെ പിന്തുണച്ച് കോൺഗ്രസും ആർജെഡിയും രംഗത്തെത്തി.
ഡി.ഒ.എം പരിസംഗ്, സംത സൈനിക് ദൾ എന്നീ സംഘടനകളാണ് പ്രതിഷേധിച്ചത്
സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷനേതാവെന്ന നിലയിൽ രാഹുലിന്റെ ആദ്യ പ്രസംഗം.
പുർനിയ നിവാസികൾക്കും ബിഹാരികൾക്കും സലാം പറഞ്ഞാണ് അദ്ദേഹം സത്യപ്രതിജ്ഞ ആരംഭിച്ചത്.
ഭരണഘടനയുടെ പകർപ്പുമായാണ് രാഹുലെത്തിയത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവർക്കൊപ്പമാണ് മഹുവയുടെയും ഇരിപ്പിടം.
നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് എൻ.എസ്.യുവും എം.എസ്.എഫും ഇന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും.
മേയിലാണ് പാർലമെന്റിന്റെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തത്
56,705 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബിജെപി സ്ഥാനാർത്ഥി അമൃത റോയിയെ തോൽപ്പിച്ചാണ് മഹുവ വീണ്ടും സഭയിലെത്തിയത്.
125 എഴുത്തുകാരാണ് 'സർഗസംഗമം' എന്ന് പേരിട്ട പരിപാടിയിൽ പങ്കെടുത്തത്
25ന് യുഡിഎഫിന്റെ നിര്ണായക യോഗം
കഴിഞ്ഞ ഒന്നര വർഷത്തിനിടെ മൂന്നാം തവണയാണ് പാർലമെന്റ് പിരിച്ചുവിടുന്നത്
ഫെബ്രുവരി ഒമ്പതിന് പാർലമെന്റ് സമ്മേളനം അവസാനിക്കാനിരിക്കെയാണ് സഭയിൽ മൗനം പാലിച്ച എം.പിമാരുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുന്നത്.
കേന്ദ്ര സർക്കാർ നികുതി വിഹിതം വെട്ടിക്കുറക്കുന്നെന്ന് ആരോപിച്ച് കർണാടകയ്ക്ക് പിന്നാലെ കേരളവും സമരം നടത്തിയതിന് പിന്നാലെ ആണ് പാർലമെൻ്റിൽ ധനമന്ത്രിയുടെ മറുപടി നൽകിയത്
ഈ രാജ്യത്ത് ജനിച്ചു വളർന്നവരാണ് ഇവിടത്തെ മുസ്ലിംകൾ. ഭീഷണിപ്പെടുത്തി ഒതുക്കാമെന്ന് സർക്കാർ കരുതരുതെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
Parliament security breach | Out Of Focus