Light mode
Dark mode
ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ആദ്യത്തെ സ്ഫോടനം നടന്നത്
സംഭവസ്ഥലത്ത് ഫോറൻസിക് സംഘത്തിന്റെ പരിശോധന തുടരുകയാണ്
20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലഖ്നൗ 257 റണ്‍സെടുത്തു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് ലഖ്നൗ ഇന്ന് പഞ്ചാബിനെതിരെ കുറിച്ചത്.
ബ്രിട്ടീഷ് പൗരത്വമുള്ള കിരണ്‍ദീപ് കൗര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു
മയക്കുമരുന്ന് മാഫിയക്കെതിരെയാണ് മകന്റെ പോരാട്ടമെന്ന് അമൃത്പാലിന്റെ പിതാവ്
സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി
മൂന്ന് മണിക്കൂറും 20 മിനുട്ടുമാണ് ഒരു ഐ.പി.എല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സംഘാടകര്‍ അനുവദിച്ചിരിക്കുന്ന സമയം.
പുലർച്ചെ 4:35നായിരുന്നു വെടിവെപ്പ്
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന് ആണ് പുതിയ സമയക്രമം പ്രഖ്യാപിച്ചത്
ഭഗവന്ത് മൻ കടലാസ് മുഖ്യമന്ത്രിയാണെന്നും എന്തിനാണ് വലിയ വാഗ്ദാനങ്ങൾ നൽകി പഞ്ചാബികളെ വിഡ്ഡികളാക്കുന്നതെന്നും സിദ്ദു
വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഒരാൾ മരിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു മുൻ ക്രിക്കറ്ററും ഇപ്പോൾ കോൺഗ്രസ് നേതാവുമായ സിദ്ദു
പഞ്ചാബിലെ ഹുസൈനിവാലിയിലാണ് കഴിഞ്ഞ വർഷം ജനുവരിയിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വഴിയിൽ കുടുങ്ങിയത്
പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ്
ഇന്നത്തെ മത്സരത്തിൽ തോറ്റാലും പഞ്ചാബിന് സെമി സ്വപ്നം കാണാനാകും
പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ഉഞ്ച തകാല ഗ്രാമത്തിലാണ് സംഭവം
സംഭവിച്ചത് സുരക്ഷാവീഴ്ചയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഖാലിസ്ഥാൻ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു
നാശനഷ്ടങ്ങളൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല
ആയുധ ലൈസൻസുകൾ പുനഃപരിശോധിക്കാനും സർക്കാർ തീരുമാനം