Light mode
Dark mode
സംസ്ഥാനത്തുടനീളം ഞായാറാഴ്ച നടക്കുന്ന അധ്യാപക യോഗ്യതാ പരീക്ഷക്കിടെയായിരുന്നു അഞ്ചംഗ സംഘത്തെ പിടികൂടിയത്.
തിങ്കളാഴ്ച രാവിലെ പിതാവിനെ ആശുപത്രിയിലെത്തിക്കാമെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നെന്നും ജയന്തിലാല്‍ പൊലീസിനോട് പറഞ്ഞു.
പൈലറ്റുമായി ചര്‍ച്ച നടത്തിയെന്ന് ബി.ജെ.പി എം.പി റീത ബഹുഗുണ പ്രസ്താവന നടത്തിയോടെ പരിഹാര നീക്കങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ദേശീയ നേതൃത്വം.
സഹോദരിയെയും മകനെയും തീവെച്ചുകൊന്നതിലുള്ള പ്രതികാരമാണ് കൊലപാതകമെന്ന് പൊലീസ്.
വാഹനം മറിഞ്ഞതോടെ തീപിടിച്ചതാണ് അപകടത്തിന്റെ വ്യാപ്തി വർധിക്കാൻ കാരണം.
പത്തായത്തിന്റെ വാതില്‍ അടഞ്ഞതിനാല്‍ കുട്ടികള്‍ക്ക് പുറത്തു കടക്കാനായില്ല.